മൂന്ന് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, സ്വകാര്യഭാഗത്ത് വടി തിരുകൈക്കയറ്റി 20കാരന്റെ ക്രൂരത

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (20:37 IST)
ഗുരുഗ്രാം; മൂന്ന് വയസുകാരിയെ അതിക്രൂരമായി 20കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര പീഡനം നടന്നത്. രക്തത്തിൽ കുളിച്ചനിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഗ്രാമത്തിൽ താമസക്കാരിയായ യുവതിയുടെ സഹോദരനാണ് പെൺകുട്ടീ ക്രൂരമായി പീഡിപിച്ച് കൊലപ്പെടുത്തിയത്.
 
സഹോദരിയെ കാണുന്നതിനായി ഇയാൽ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ഗ്രാമത്തിലെത്തുന്നത്. പെൺകുട്ടിയുടെ വീടിനോട് ചേർന്നാണ് പ്രതിയുടെ സഹോദരിയുടെയും വീട്. പുറത്ത് മറ്റു കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ ഇയാൾ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
 
പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് പത്ത് സെന്റീമീറ്ററോളം ആഴത്തിൽ വടി കുത്തിയിറക്കിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലക്കേറ്റ ക്ഷതത്തെ തുടർന്നുണ്ടായ ആന്തരിക രക്തശ്രാവമാണ് കുട്ടിയുടെ മരണകാരണം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം പ്രതി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും

ഇറാന്‍ കരാറില്‍ ഇസ്രായേലിന് ജെഡി വാന്‍സിന്റെ മുന്നറിയിപ്പ്: ട്രംപ് മാത്രമാണ് നിങ്ങളുടെ ഏക സഖ്യകക്ഷി

300 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ തട്ടിപ്പ്: ദിവ്യ എസ് അയ്യരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചു, മലപ്പുറം സ്വദേശി ഒളിവില്‍

കോണ്‍ഗ്രസിന്റെ ദേശീയനയത്തില്‍ നിന്നും വ്യതിചലിച്ചോ?, പി എം ശ്രീ വിഷയത്തില്‍ വിഡി സതീശന്റെ നില പരുങ്ങലില്‍

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റം: സര്‍ക്കാരിന് തിരിച്ചടി, ഉത്തരവ് സ്റ്റേ ചെയ്തു

അടുത്ത ലേഖനം
Show comments