ഞാനെന്റെ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, ഇപ്പോൾ അയാൾ എന്നെ ഫെയ്സ്ബുക്കിൽ ബന്ധപ്പെടുന്നു !

Webdunia
വ്യാഴം, 19 ജൂലൈ 2018 (17:21 IST)
25 വർഷങ്ങൾക്ക് മുൻപാ‍ണ് ലോറേന ബബിറ്റ് എന്ന യുവതി തന്റെ ഭർത്താവ് ജോണിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. എന്നാൽ വർഷങ്ങൾക്കിപ്പുറ തന്റെ മുൻ ഭർത്താവ് തനിക്ക് ഫെയ്സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അന്നു  നടന്ന സംഭവങ്ങളുടെ ഒരു അഭിമുഖം നൽകാൻ ആവശ്യപ്പെട്ടതായും ലൊറേന പറയുന്നു.
 
‘എന്നെ അയാൾക്ക് കാണാൻ ആഗ്രഹമുണ്ട് എന്ന കാര്യം എനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്തായാലും ആ ഇരുണ്ട ഓർമ്മകളിലേക്ക് മടങ്ങി പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതിനാൽ അയാളേ കാണെണ്ടതില്ല എന്ന തീരുമാനം ഞാൻ വേഗത്തിലെടുത്തു. ലൊറേന പറഞ്ഞു‘.
 
1993 ജൂണിലാണ് ലൊറേന തന്റെ ഭർത്താവ് ജോണിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുന്നത്. തന്നെ മർദ്ദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തതിന്ന് തുടർന്ന് അടുക്കളയിൽ ചെന്ന് കത്തിയെടുത്ത് താൻ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ക്കുകയായിരുന്നു എന്നാണ് ലൊറെനയുടെ അന്ന് കോടതിയിൽ വ്യക്തമാക്കിയത്.
 
എന്നാൽ കേസിൽ മാനസിക പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി ലൊറേനയെ കോടതി വെറുതെ വിടുകയായിരുന്നു. പിന്നീട് 1995ൽ ഇരുവരും തമ്മിൽ പിരിയുഅകയും ചെയ്തു. ജോണിന്റെ ഓപറേഷനിലൂടെ തിരികെ സ്ഥാപിച്ചിരുന്നു. തുടർന്ന് ഇയാൾ പോൺ സിനിമകളിൽ വേഷമിടുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

മെഡിക്കല്‍ അനാസ്ഥ ആരോപണം നിഷേധിച്ച് ഡോക്ടര്‍; കുട്ടിയുടെ മരണത്തില്‍ വിശദീകരണവുമായി ആശുപത്രി

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

അടുത്ത ലേഖനം