Webdunia - Bharat's app for daily news and videos

Install App

ഓസ്ട്രേലിയയെ തവിടുപൊടിയാക്കി ഇന്ത്യന്‍ ചുണക്കുട്ടികള്‍! പെണ്‍‌പുലികള്‍ ഇനി ഫൈനലില്‍!

കളം നിറഞ്ഞ് കളിച്ച് പെണ്‍‌പുലികള്‍! ഇന്ത്യ ഫൈനലില്‍

Webdunia
വെള്ളി, 21 ജൂലൈ 2017 (07:24 IST)
ക്രിക്കറ്റിലെ ശക്തരായ ഓസ്ട്രേലിയന്‍ ടീമിനെ പൊളിച്ചടുക്കി ഇന്ത്യന്‍ വനിതകള്‍. കൂറ്റന്‍ ജയത്തോടെ ഇന്ത്യന്‍ പെണ്‍‌പുലികള്‍ ലോകകപ്പ് ഫൈനലിൽ കടന്നു. ഫൈനലിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് ആതിഥേയരായ ഇംഗ്ലണ്ടിനെയാണ്. ഞായറാഴ്ചയാണ് ഫൈനല്‍.
 
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ വനിതകളെ 36 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ചൊവ്വാഴ്ച നടന്ന ഒന്നാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 2 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. ആദ്യ ടോസ് നേടിയ ഇന്ത്യ സ്വന്തമാക്കിയത് 281 റണ്‍സ്. 
 
282 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാമത് കളത്തിലിറങ്ങിയ ഓസ്ട്രേലിയക്ക് പക്ഷേ പൊരുതി തോല്‍ക്കേണ്ടി വന്നു. 245 റണ്‍സിന് ഓസ്ട്രേലിയന്‍ വനിതകള്‍ ഓള്‍‌ഔട്ട് ആവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജുലൻ ഗോസ്വാമി, പാണ്ഡെ, ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 115 പന്തിൽ 171 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments