Webdunia - Bharat's app for daily news and videos

Install App

എതിരാളികളായി സംഗക്കാരയും മലിംഗയും, ടീമിനെ വിജയത്തിലേക്കെത്തിച്ചത് ഏഴാം നമ്പറുകാരൻ: ഇന്ത്യയുടെ 2011 ലോകകപ്പ് വിജയവും ഗുജറാത്തിന്റെ വിജയവും തമ്മിൽ സാമ്യതകളേറെ

Webdunia
തിങ്കള്‍, 30 മെയ് 2022 (18:16 IST)
2011 ലെ ലോകകപ്പ് ഫൈനലിൽ ഒരു ഏഴാം നമ്പർ താരം സിക്സറിലൂടെ ഇന്ത്യയ്ക്ക് ലോകകപ്പ് വിജയം സമ്മാനിച്ചത് ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാത്ത ദൃശ്യമാണ്. ഇപ്പോഴിതാ ഐപിഎൽ കിരീടം ഗുജറാത്ത് സ്വന്തമാക്കിയതോടെ ഇന്ത്യയുടെ ലോകകപ്പ് വിജയവും ചർച്ചയാവുകയാണ്.
 
ഗുജറാത്തിന്റെ ഐപിഎൽ വിജയവും ഇന്ത്യയുടെ 2011ലെ ലോകകപ്പ് വിജയവും തമ്മിൽ ഒട്ടേറെ സാമ്യതകളുണ്ടെന്നാണ് ആരാധകർ പറയുന്നത്. 2011ലെ ലോകകപ്പ് കിരീടനേട്ടം മഹേന്ദ്രസിംഗ് ധോണിയെന്ന ഏഴാം നമ്പറുകാരന്റെ സിക്സറിലൂടെയായിരുന്നുവെങ്കിൽ 2022ൽ ഏഴാം നമ്പറുകാരനായ ശുഭ്മാൻ ഗില്ലാണ് സിക്സറിലൂടെ ഗുജറാത്തിന് വിജയം നേടിക്കൊടുത്തത്.
 
2011ലെ ലോകകപ്പും 2022ലെ ഗുജറാത്തിന്റെ ഐപിഎല്‍ കിരീടനേട്ടവും തമ്മിലുള്ള മറ്റൊരു സാമ്യത പരിശീലകൻ എന്ന നിലയിൽ ഗാരി കെസ്റ്റന്റെ സാന്നിധ്യമാണ്. അന്ന് ഇന്ത്യൻ ടീം അംഗമായിരുന്ന ആശിഷ് നെഹ്‌റയും ഇത്തവണ ഗുജറാത്തിനൊപ്പം ഉണ്ടായിരുന്നു.
 
അതേസമയം എതിരാളികളുടെ നിരയിലും ഈ സാമ്യത കാണാനാവും 2011 ലോകകപ്പിൽ ഇന്ത്യയുടെ എതിരാളികളായുണ്ടായിരുന്ന കുമാർ സംഗക്കാരയും ലസിത് മലിംഗയും ഇത്തവണ രാജസ്ഥാൻ പരിശീലകരായുണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments