മലയാള സിനിമയിലെ ബൈബിൾ ആ സിനിമയാണ്: മോഹൻലാൽ

കെ ആർ അനൂപ്
വ്യാഴം, 10 ഡിസം‌ബര്‍ 2020 (16:29 IST)
മലയാള സിനിമയുടെ നടന വിസ്മയമാണ് മോഹൻലാൽ. അതുപോലെതന്നെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. മോഹൻലാൽ എന്ന നടനെ വെള്ളിത്തിരയിൽ ആദ്യമായി എത്തിച്ചതും ഫാസിൽ തന്നെയാണ്. 'മഞ്ഞിൽ വിരിഞ്ഞ പൂവ്'ൽ തുടങ്ങിയതാണ് മോഹൻലാലും ഫാസിലും തമ്മിലുള്ള കൂട്ട്. നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. 
 
റിലീസ് ചെയ്തിട്ട് 27 വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമാപ്രേമികൾ ഇന്നും കാണാൻ ഇഷ്ടപ്പെടുന്ന ഫാസിൽ-മോഹൻലാൽ ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാള സിനിമയുടെ ബൈബിൾ എന്നാണ് ഈ സിനിമയെ മോഹൻലാൽ വിശേഷിപ്പിച്ചത്.
 
"മണിചിത്രത്താഴാണ് ആ ബൈബിള്‍, ഫാസില്‍ നല്ലൊരു സ്റ്റോറിടെല്ലര്‍ ആണ്" - ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു. ഫാസിലിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് മോഹൻലാൽ മണിച്ചിത്രത്താഴിനെ കുറിച്ച് പറഞ്ഞത്.
 
റിലീസായി 27 വർഷം കഴിഞ്ഞിട്ടും മണിച്ചിത്രത്താഴ് എന്ന സിനിമ ഇന്നും പുതുമയോടെയാണ് ചലച്ചിത്ര പ്രേമികൾ കാണുന്നത്. ഒരുപാട് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രത്തിന് റീമേക്കുണ്ടായി. തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലായിരുന്നു ചിത്രം ഇറങ്ങിയത്. ആപ്തമിത്ര എന്ന പേരിലായിരുന്നു കന്നഡയില്‍ ചിത്രം റിലീസ് ചെയ്തത്. ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലാണ് എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍; പണം ആവശ്യപ്പെട്ട് സിഐഎയ്ക്ക് സന്ദേശം അയച്ചു

'ശ്രീനന്ദ വഴുതി വീണതല്ല'; മരണത്തില്‍ കടയുടമയുടെ പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നു

നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവിനെതിരെ പോക്‌സോ കേസെടുത്തതോടെ പണി കിട്ടിയത് സിപിഎം നേതാക്കള്‍ക്ക്

ഉയര്‍ന്ന ചെലവ്, കുറഞ്ഞ ഔട്ട് പുട്ട്: വിജിലന്‍സ് ട്രൈബ്യൂണലുകളുടെ പ്രസക്തിയെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി

കണക്കില്‍പ്പെടാത്ത 54282 കോടി രൂപയുടെ ചെലവ്, മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിഎജി

അടുത്ത ലേഖനം
Show comments