പ്രേമത്തിനുശേഷം വീണ്ടും അൽഫോൺസ് പുത്രൻ, സംഗീതത്തിനു പ്രാധാന്യമുള്ള സിനിമ

കെ ആര്‍ അനൂപ്
വെള്ളി, 29 മെയ് 2020 (11:35 IST)
2015ൽ പുറത്തിറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രമായിരുന്നു പ്രേമം. അഞ്ചു വർഷങ്ങൾക്കിപ്പുറവും പ്രേമത്തിൻറെ അലയൊലികള് സിനിമാ പ്രേമികളുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്‍. പ്രേമത്തിൽ അഭിനയിച്ച താരങ്ങളുടെ കരിയർ ബ്രേക്ക് സിനിമ കൂടിയായിരുന്നു ഇത്. മഡോണ സെബാസ്റ്റ്യൻ, സായി പല്ലവി, അനുപമ പരമേശ്വരൻ, വിനയ് ഫോർട്ട്, സൗബിൻ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നീ താരങ്ങൾ പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്നതും അതിനുശേഷം സിനിമയിൽ സജീവമായ താരങ്ങളുമാണ്. 
 
പ്രേമത്തിനുശേഷം അൽഫോൺസ് പുത്രൻ ഇതുവരെ മറ്റൊരു സിനിമ സംവിധാനം ചെയ്തിട്ടില്ല. കാളിദാസ് ജയറാമുമൊത്തൊരു സിനിമ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് നടന്നില്ല. വരുണ്‍ ധവാനെ വെച്ച് പ്രേമം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ കരണ്‍ ജോഹര്‍ ക്ഷണിച്ചെങ്കിലും പ്രേമം സിനിമ സൗത്ത് ഇന്ത്യൻ കൾച്ചറൽ നടക്കുന്ന സിനിമയാണ് ഹിന്ദിയിലേക്ക് എത്തുമ്പോൾ ഒരുപാട് വ്യത്യാസങ്ങൾ വരുമായിരുന്നു അതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് അൽഫോൺസ് പുത്രൻ പറഞ്ഞു. 
 
സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും തൻറെ അടുത്ത പ്രൊജക്ട് എന്നും അൽഫോൺസ് പുത്രൻ ഫിലിം കമ്പാനിയൻ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകളുടെ കമ്പാർട്ട്മെൻ്റിൽ പുരുഷന്മാരുടെ യാത്ര, ജൂലായ് 1 മുതൽ പിഴയായി 2500 രൂപ

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; നിസാരവത്കരിച്ച് ആരോഗ്യമന്ത്രി

ശബരിമലയില്‍ എഐ: തീര്‍ത്ഥാടനകാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ ക്ഷേത്രത്തില്‍ ഡ്രോണുകളും പ്രവചന സംവിധാനങ്ങളും ഒരുങ്ങുന്നു

ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല, പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി

ശിവസേന ഉദ്ധവ് വിഭാഗത്തിലെ 6 വിമത എംപിമാർ പാർട്ടി വിട്ടു, ഷിന്ദേ വിഭാഗത്തിൽ ലയിക്കും

അടുത്ത ലേഖനം
Show comments