Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ പറഞ്ഞത് നുണ? ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം- പാർവതി പറയുന്നു

അമ്മയുമായി എന്താണ് പ്രശ്നം?

Webdunia
ഞായര്‍, 15 ജൂലൈ 2018 (13:34 IST)
മലയാള താരസംഘടനയായ എഎംഎംഎയിലേയ്ക്ക് ദിലീപിനെ വീണ്ടും എടുക്കുന്നു എന്ന തീരുമാനം വന്നതോടെ നിരവധി വിവാദങ്ങളാണ് പൊട്ടിമുളച്ചത്. എഎംഎംഎയുടെ സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗ്രഹിച്ചിരുന്നെന്ന് പാർവതി നേരത്തെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു.
 
എന്നാൽ ചിലർ തന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാൽ പാർവതിയെ ആരും എതിർത്തിട്ടില്ലെന്ന് മോഹൻലാൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. മോഹൻലാൽ പറഞ്ഞത് വാസ്തവമല്ലെന്ന് നടി തന്നെ തുറന്ന് പറയുന്നു.
 
ഗൃഹലക്ഷമിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. തെറ്റായ സംഭവം നടന്നാൽ അതിനെ വിമർശിക്കുക. ഒപ്പം നല്ല ആരോഗ്യകരമായ ചർച്ചയിലൂടെ മുന്നോട്ട് പോകുക. അതിനുളള ഒരു ഇടത്തിനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും പാർവതി പറഞ്ഞു.
 
താനും പത്മപ്രിയയയും എഎംഎംഎയിലെ ഒരുപാട് അംഗങ്ങളും ചിലകാര്യങ്ങൾ ചോദിക്കുന്നുണ്ട്. അതിനുളള കൃത്യമായ ഉത്തരം കിട്ടണം. കഴിഞ്ഞ ഒരു വർഷം മുൻപ് നടന്നത് എല്ലാവരേയും ഞെട്ടിച്ച ഒരു ഒരു സംഭവമായിരുന്നു. ആ സംഭവത്തിന്റെ ഗൗരവം കുറയാതെ തന്നെ പരസ്പരം ബഹുമാനിച്ചു കൊണ്ടുളള ചർച്ച വേണമെന്നും പാർവതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments