Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ആർമിയുടെ വിശ്വസ്തനായ കരുത്തൻ ജോങ്കയെ സ്വന്തമാക്കി ധോണി !

Webdunia
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (17:10 IST)
ക്യാപ്റ്റൻ കൂൾ ധോണിയുടെ വാഹന പ്രേമത്തെക്കുറിച്ച് ഇന്ത്യക്കാർക്ക് മുഴുവൻ അറിയാവുന്നതാണ്. അടുത്തിടെയാണ് ആദ്യ ജീപ്പ് ഗ്രാൻഡ് ചെറോകി ട്രാക്‌ഹോക്കിനെ ധോണി വാഹന നിരയിൽ ഉൾപ്പെടുത്തിയത്. ഇപ്പോഴിതാ ഇന്ത്യൻ സേനയുടെ വിശ്വസ്ഥനായ കരുത്തൻ ജോങ്കയെക്കൂടി സ്വന്തമാക്കിയിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണി.
 
ആംബുലൻസായും റിക്കവറി വാഹനമായും, സിഗ്നൽ വാഹനമായുമെല്ലാം ഇന്ത്യൻ സേന ഉപയോഗിച്ചിരുന്ന 20 വർഷം പഴക്കമുള്ള 4X4 ജോങ്കയാണ് ധോണിയുടെ വാഹന നിരയിലെ പുതിയ അംഗം. 1965 മുതൽ 1999 ഇന്ത്യൻ സേനയിലെ പ്രധാനിയായിരുന്നു ജോങ്കോ. നിസാന്റെ പെട്രോൾ 60യുടെ ഇന്ത്യൻ മിലിറ്ററി പതിപ്പാണ് വാഹനം.   
 
ജബൽപൂർ ഓർഡ്നൻസ് ആൻഡ് ഗൺക്യാരേജ് അസംബ്ലി എന്നതിന്റെ ചുരുക്കമാണ് ജോങ്കോ. ജബൽ‌പൂരിലെ സൈനിക നിർമ്മാണ ശാലയിൽനിന്നുമാണ് 1965 മുതൽ 1999 വരെ വാഹനം നിർമ്മിച്ചിരുന്നത്. 110 ബിഎച്ച്പി കരുത്ത് ഉത്പാതിപ്പിക്കുന്ന 4.0 ലിറ്റർ 6 സിലിണ്ടർ. ഇൻലൈൻ പെട്രോൾ എഞ്ചിനാണ് ജോങ്കക്ക് കരുത്ത് പകരുന്നത്. 4.0 ലിറ്റർ ഹിനോ ഡീസൽ എഞ്ചിനിൽ വാഹനത്തിന്റെ 100 സിവിലിയൻ പതിപ്പും പുറത്തിറങ്ങിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments