Webdunia - Bharat's app for daily news and videos

Install App

ബൈക്കില്‍ ഒരുമിച്ചു സഞ്ചരിച്ചതിന്റെ പേരില്‍ യുവതിക്കും യുവാവിനും മര്‍ദ്ദനം; വിവാഹം കഴിക്കണമെന്ന് നിര്‍ദേശം

ബൈക്കില്‍ ഒരുമിച്ചു സഞ്ചരിച്ചതിന്റെ പേരില്‍ യുവതിക്കും യുവാവിനും മര്‍ദ്ദനം; വിവാഹം കഴിക്കണമെന്ന് നിര്‍ദേശം

Webdunia
വെള്ളി, 22 ജൂണ്‍ 2018 (18:13 IST)
ബൈക്കില്‍ ഒരുമിച്ചു സഞ്ചരിച്ചതിന്റെ പേരില്‍ യുവാവിനെയും യുവതിയേയും വിവാഹം കഴിപ്പിക്കാന്‍ സദാചാര പൊലീസിന്റെ ശ്രമം. ഗുവാഹാട്ടിയിലെ ഫുഖുര്‍പുര്‍ ജില്ലയില്‍ കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. കേസെടുത്ത പൊലീസ് രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു.

ബൈക്കില്‍ എത്തിയ യുവാവിനേയും യുവതിയേയും ജനക്കുട്ടം തടഞ്ഞുവയ്‌ക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനിടെ ചിലര്‍ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു.

മര്‍ദ്ദനത്തിനു ശേഷം ഗ്രാമവാസികള്‍ നാട്ടുകൂട്ടം വിളിച്ചു ചേര്‍ക്കുകയും ഇരുവരോടും വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതിയും യുവാവും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് അറസ്‌ടിലായ ഇരുവര്‍ക്കും മേല്‍ ചുമത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments