Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗത്തിനിരയായ പെൺ‌കുട്ടി രക്തം കൊണ്ട് മോദിക്കും യോഗിക്കും കത്തെഴുതി!

പ്രതികൾക്ക് ഉന്നത ബന്ധമുണ്ടെന്ന് പെൺകുട്ടി

Webdunia
ബുധന്‍, 24 ജനുവരി 2018 (08:15 IST)
ബലാല്‍സംഗത്തിന് ഇരയായ പെൺകുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തെഴുതി. സ്വന്തം രക്തം കൊണ്ടാണ് യുവതി കത്തെഴുതിയത്. ഉത്തർപ്രദേശ് സ്വദേശിയാണ് യുവതി. 
 
തന്നെ ബലാത്സംഗം പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്നും അതിനാൽ തനിക്ക് നീതി ലഭിക്കുന്നില്ലെന്നാണ് പെണ്‍കുട്ടി കത്തിൽ പറയുന്നത്. കുറ്റക്കാര്‍ക്ക് ഉന്നതബന്ധമുള്ളതിനാല്‍ പോലീസ് കേസെടുക്കുന്നില്ല. പീഡിപ്പിച്ചവര്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും പെൺകുട്ടി പറയുന്നുണ്ട്. 
 
തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടേയും അച്ഛന്റെയും പരാതിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പോലീസ് കേസെടുത്തിരുന്നു. രണ്ടുപേര്‍ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തുന്നതായുമാണ് പരാതിയില്‍ പറയുന്നത്. എന്നാൽ, പരാതിയിൽ ഇതുവരെ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments