Webdunia - Bharat's app for daily news and videos

Install App

വിശദീകരണം നൽകാൻ ഒരാഴ്ച സമയം, സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന നിലപാടിൽ ഉറച്ച് യോഗി ആദിത്യനാഥ്

Webdunia
വ്യാഴം, 2 ജനുവരി 2020 (21:02 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ കുറ്റക്കാർ എന്ന് കണ്ടെത്തുന്നവരുടെ  സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന നിലപടിൽ ഉറച്ച് യുപി സർക്കാർ. പിഴ ഈടക്കും എന്ന് അറിയിച്ച് സർക്കാർ അയച്ച നോട്ടീസിൽ വിശദീകരണം നൽകാൻ ഏഴ് ദിവസം സമയം അനുവദിക്കും. വിശദീകരണം തൃപ്തികരമല്ലാത്ത പക്ഷം സ്വത്തുക്കൾ കണ്ടുകെട്ടാനാണ് യുപി സർക്കാരിന്റെ തീരുമാനം. 
 
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്ന് 150ഓളം പേർക്ക് നോട്ടീസ് അയച്ചതായി ജില്ലാ ഭരണകൂടങ്ങൾ വ്യക്തമാക്കി. യുപി പൊലീസ് സർക്കാരിന് സമർപ്പിച്ച 498 പേരുടെ പട്ടികയിൽനിന്നുമാണ് വിശദീകരണം നൽകാൻ ജില്ലാ ഭരണകൂടങ്ങൾ നോട്ടീസ് അയച്ചത്. 
 
സിസി‌ടിവി ദൃശ്യങ്ങളും, മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിച്ച വീഡിയോകളുടെ ആടിസ്ഥാനത്തിലാണ് 498 പേരുടെ പട്ടിക യുപി പൊലീസ് തയ്യാറാക്കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഈ ദൃശ്യങ്ങൾ കൈമാറാനാണ് യുപി സർക്കാറിന്റെ തീരുമാനം. പ്രക്ഷോപങ്ങളിൽ പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്തുക്കൾ ലേലം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments