Webdunia - Bharat's app for daily news and videos

Install App

മാര്‍ച്ചുമുതല്‍ ഡിസംബര്‍ വരെയുള്ള 9 മാസത്തിനിടയ്ക്ക് ഇന്ത്യയില്‍ 2 കോടി കുട്ടികള്‍ ജനിക്കും: യുനിസെഫ്

ജോര്‍ജി സാം
വെള്ളി, 8 മെയ് 2020 (12:22 IST)
ഇന്ത്യയില്‍ കൊവിഡ് വ്യാപിച്ചു തുടങ്ങിയ മാര്‍ച്ചു മുതല്‍ വരുന്ന ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസത്തിനിടയ്ക്ക് രണ്ടുകോടി കുട്ടികള്‍ ജനിക്കുമെന്ന് യുനിസെഫ്. യുഎന്‍ പോപ്പുലേഷന്‍ ഡിവിഷന്റെ കഴിഞ്ഞ വര്‍ഷത്തെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് യുനിസെഫിന്റെ കണക്കുകൂട്ടല്‍.
 
ഇന്ത്യക്ക് പിന്നില്‍ ചൈനയില്‍ ഒരുകോടി മുപ്പത് ലക്ഷവും നൈജീരിയയില്‍ 64 ലക്ഷവും പാക്കിസ്ഥാനില്‍ 50 ലക്ഷവും യുഎസില്‍ ‍33 ലക്ഷവും കുട്ടികള്‍ ജനിക്കുമെന്നും യുനിസെഫ് പറയുന്നു.

ഇത്തരത്തില്‍ ലോകത്താകമാനം 11 കോടിയിലധികം കുട്ടികള്‍ ജനിക്കും. മാതൃദിനമായ മെയ് 10ന് മുന്നോടിയായാണ് യുനിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments