Webdunia - Bharat's app for daily news and videos

Install App

തകർത്തുവീശി നിവാർ, രണ്ട് മരണം, ചെന്നൈയിൽ കനത്ത മഴ തുടരുന്നു

Webdunia
വ്യാഴം, 26 നവം‌ബര്‍ 2020 (07:24 IST)
ചെന്നൈ: നിവാർ ചുഴലിക്കാറ്റ് കരാതൊട്ടത് ഇന്നലെ അർധരത്രി 11.30 ഓടെ. കടലൂരിൽനിന്നും തെക്കികിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിലാണ് നിവാർ കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്ററായിരുന്നു കരതൊടുമ്പോൾ ചുഴലിക്കാറ്റിന്റെ വേഗം. നിലവിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റുവീശുന്നത്. വ്യാപക നാശനഷ്ടമാണ് കടലൂരിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. വില്ലുപുരത്ത് വീടുതകർന്ന് രണ്ടുപേർ മരിച്ചു. നിരവധി മരങ്ങൾ കടപുഴകി. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു. പുതുച്ചേരിയിലും ചെന്നൈയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്.
 
അഞ്ചുമണിക്കുറിനുള്ളിൽ നിവാറിന്റെ തിവ്രാത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം. എന്നാൽ വടക്കൻ ചെന്നൈയിൽ ശക്തമായ മഴ തുടരും. ചെമ്പരപ്പാക്കം തടാകത്തിൽനിന്നും പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചതിനാൽ ചെന്നൈ നഗരം പ്രളയഭീതിയിലാണ്. ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെന്നൈയിൽ പ്രധാന രോഡുകളെല്ലാം അടച്ചിരിയ്ക്കുകയാണ്. തമിഴ്നാട്ടിലെ 13 ജില്ലകളീൽ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments