Webdunia - Bharat's app for daily news and videos

Install App

ഞെട്ടിപ്പിക്കുന്ന ഒരു പ്രശ്‌നം നെഹ്‌റുവിനെ വേട്ടയാടിയിരുന്നു; ഇന്നും അതിന് മരുന്ന് കണ്ടെത്തിയിട്ടില്ല

നെഹ്‌റു നിരാശയിലായിരുന്നു, കാരണം അത്രയ്‌ക്കും ഭീകരമായിരുന്നു - റിപ്പോര്‍ട്ട് പുറത്ത്

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2016 (19:42 IST)
രാഷ്‌ട്രത്തിന്റെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ മുടികൊഴിച്ചില്‍ മാനസികമായി അലട്ടിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. 21മത് വയസില്‍ പിതാവിനയച്ച കത്തിലാണ് താന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് മുടികൊഴിച്ചിലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്.  

കത്തില്‍ മുടികൊഴിച്ചില്‍ ശക്തമാണെന്ന് നെഹ്‌റു വ്യക്തമാക്കിയിരുന്നു. രണ്ടു തവണ ഡോക്‍ടര്‍മാരെ കണ്ടുവെങ്കിലും എന്റെ എന്റെ മുടിയുടെ കാര്യത്തില്‍ വലിയ പുരോഗതി ഒന്നുമില്ല. കൊഴിഞ്ഞ മുടി തിരിച്ചുകിട്ടില്ലെങ്കിലും ഡോക്‍ടറെ കാണാന്‍ ഒന്നുകൂടി പോകണമെന്നുണ്ടെന്നും നെഹ്‌റു കത്തില്‍ പറയുന്നു.

മുടികൊഴിച്ചിലിന്റെ നിരാശയില്‍ ഏറെ സമയം കളഞ്ഞു. ഉള്ള മുടി നിലനിര്‍ത്തുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനായി ചെലവഴിച്ച സമയം മറ്റെന്തെങ്കിലും കാര്യത്തിനായി ചെലവഴിച്ചാല്‍ മതിയായിരുന്നു. പലതരത്തിലുള്ള എണ്ണകളും മരുന്നുകളും ഉപയോഗിച്ചു മടുത്തു. പുതിയ എന്തെങ്കിലും എണ്ണ കിട്ടിയാല്‍ എനിക്ക് അയക്കണമെന്നും നെഹ്‌റു പിതാവിനോടു പറഞ്ഞിട്ടുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments