Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയില്‍ ജനനനിരക്ക് കുറയുന്നു; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുറഞ്ഞത് 20 ശതമാനം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (09:43 IST)
ഇന്ത്യയില്‍ ജനനനിരക്ക് കുറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുറഞ്ഞത് 20 ശതമാനമാണ്. ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതയും സാക്ഷരത കൂടിയതുമാണ് ഇതിനു കാരണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിന്റെ 2020ലെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇന്ത്യയിലെ ശരാശരി പൊതുജനന നിരക്ക് കുറഞ്ഞതായി കണ്ടെത്തിയത്. 2008 മുതല്‍ 2010 വരെ ജനനനിരക്ക് 86.1 ആയിരുന്നു. ഇത് 2018 മുതല്‍ 2020 വരെ ആയപ്പോള്‍ 68.7 ആയി കുറഞ്ഞു. നഗരപ്രദേശങ്ങളിലെ ഇടിവ് മാത്രം 15. 6% ആണ് ഗ്രാമ പ്രദേശങ്ങളില്‍ 20.2% ആയിട്ടാണ് കുറഞ്ഞത്.
 
ഇന്ത്യയില്‍ ജനന നിരക്ക് കുറയാന്‍ കാരണം സ്ത്രീകളിലെ സാക്ഷരതയും എളുപ്പത്തില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമായതുമാണ് എയിംസിലെ മുന്‍ ഗൈനക്കോളജിസ്റ്റ് മേധാവി ഡോക്ടര്‍ സുനിത മിത്തല്‍ ആണ് ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments