Webdunia - Bharat's app for daily news and videos

Install App

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ പൂട്ടിയിട്ട് 10 ദിവസം പീഡിപ്പിച്ചു - നാലുപേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ പൂട്ടിയിട്ട് 10 ദിവസം പീഡിപ്പിച്ചു

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (08:02 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ പൂട്ടിയിട്ട് പത്തുദിവസം തുടർച്ചയായി കൂട്ടമാനഭംഗം ചെയ്തു. ബംഗളൂരു വൈറ്റ്ഫീൽഡിൽ നടന്ന സംഭവത്തിൽ നാലു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഘത്തിലെ മൂന്ന് പേർ 22നും 25നും ഇടയിലുള്ള സുഹൃത്തുക്കളാണ്. 55 വയസുകാരനായ നാലാമൻ ലോഡ്ജ് നടത്തിപ്പുകാരനാണ്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയതായും വൈറ്റ്ഫീൽഡ് ഡിസിപി അബ്ദുൽ അഹദ് വ്യക്തമാക്കി.

വൈറ്റ്ഫീൽ‌ഡിൽ ചായക്കടനടത്തുയാളാണ് പ്രധാന പ്രതി. ഇയാളും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഒക്ടോബർ 26ന് ഇയാള്‍ പെണ്‍കുട്ടിയെ ലോഡ്‌ജില്‍ എത്തിക്കുകയും മറ്റു പ്രതികളെയും ഒപ്പം കൂട്ടി പീഡനം നടത്തുകയുമായിരുന്നു.   കുട്ടിയെ കാണാനില്ലെന്നു ഒക്ടോബർ 30ന് പിതാവ് പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം ചുരുളഴിഞ്ഞത്.

സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരുകയാണെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments