Webdunia - Bharat's app for daily news and videos

Install App

ശശികല ചെന്നൈയിലേയ്ക്ക്; ജയ സമാധി അടച്ച് സർക്കാർ, പാർട്ടി ആസ്ഥാനത്തിന് പൊലീസ് കാവൽ

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2021 (09:29 IST)
ബെംഗളുരുവിൽ നാലു വർഷത്തെ ജയിൽ ശീക്ഷയ്ക്ക് ശേഷം കൊവിഡ് ചികിത്സയും പൂർത്തിയാക്കി ജയലളിതയുടെ തോഴിയും എഐഎ‌ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികല ഇന്ന് ചെന്നൈയിലെത്തും. റോഡ് ഷോ ആയി 32 ഇടങ്ങളിൽനിന്നും സ്വീകരണം ഏറ്റുവാങ്ങിയാണ് ശശികല ചെന്നൈയിലെത്തുന്നത്. ശശികല എത്തിയാൽ ഉണ്ടായേക്കാവുന്ന ചലനം മുന്നിൽ കണ്ട്, എംജിആർ, ജയ സമാധികൾ സർക്കാർ അടച്ചു, എഐഎഡിഎംകെ ആസ്ഥാനം പൊലീസ് കാവലിൽ ആക്കിയിരിയ്ക്കുകയാണ്. 
 
ഈ സാഹചര്യത്തിൽ ടി നഗറിലെ എംജിആറിന്റെ വീട്ടിലേയ്ക്കാണ് ശശികല എത്തുക. തമിഴ് രാഷ്ട്രീയത്തിലെ മറ്റൊരു അധ്യായത്തിനായിരിയ്ക്കും ഇവിടെനിന്നും തുടക്കമാവുക. അതേസമയം ശശികലയ്ക്കെതിരായ കടുത്ത നടപടികൾ സർക്കാർ തുടരുകയാണ്. ചെന്നൈയിലെ ആറ് ഇടങ്ങളിലെ ബംഗ്ലാവും ഭൂമിയുമടക്കം ശശികലയുടെ 100 കോടിയിലധം രൂപയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. ഇളവരസിയുടെയും, സുധാകരന്റെയും പേരിലുള്ള സ്വത്തുക്കൾ ബെനാമി നിയമപ്രകാരം കണ്ടുകെട്ടുകയായിരുന്നു. ശശികലയിൽനിന്നും ഉടൻ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടാകില്ല എന്നാണ് കരുതപ്പെടുത്തത്. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ ഒരു വിഭാഗത്തെ ഒപ്പമെത്തിയ്ക്കാനുള്ള നീക്കങ്ങളാകും ശശികല നടത്തുക.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments