Webdunia - Bharat's app for daily news and videos

Install App

ആശുപത്രികളിൽ പ്രവേശനം നിഷേധിച്ച യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു

Webdunia
ചൊവ്വ, 21 ജൂലൈ 2020 (11:48 IST)
ബെംഗളുരു: ആശുപത്രികൾ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഗർഭിണി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കൃത്യമായ പരിചരണം ലഭിയ്ക്കാതെ വന്നതിനെ തുടർന്ന് നവജാത ശിശു മരിച്ചു. ബെംഗളുരുവിലാണ് സംഭവം ഉണ്ടായത്. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് ശ്രീരാമപുര ഗവണ്‍മെന്‍റ് ആശുപത്രിയും, വിക്ടോറിയ ആശുപത്രിയും, വാണിവിലാസും ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. 
 
പുലർച്ചെ മൂന്ന് മണിമുതൽ ആറുമണിക്കൂറോളമാണ് ആശുപത്രികൾ തോറും കയറിയിറങ്ങി സഹായം അഭ്യർത്ഥിച്ചത് ഒടുവിൽ ചികിത്സ ലഭിയ്ക്കാതെ ഓട്ടോറിക്ഷയിൽ തന്നെ യുവതി പ്രസവിച്ചു. കുഞ്ഞിന് പരിചരണം നൽകാൻ കെസി ജനറൽ ആശുപത്രിയിലേയ്ക്ക് എത്തിയ്ക്കാൻ ഓട്ടോഡ്രൈവർ ശ്രമിച്ചെങ്കിലും  കുഞ്ഞിന്റെ ജീവൻ രക്ഷിയ്ക്കാനായില്ല. മുൻ മുഖ്യമന്ത്രി സിദ്ധരാമയയ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments