Webdunia - Bharat's app for daily news and videos

Install App

ജെയ്‌റ്റ്‌ലി ഒരിക്കലും തീവ്ര നിലപാടുകൾ സ്വീകരിച്ചില്ല, ആ രാഷ്ട്രീയ പക്വതയിലെത്തിയതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്

Webdunia
ശനി, 24 ഓഗസ്റ്റ് 2019 (16:40 IST)
ഒരിക്കൽ പോലും മത രഷ്ട്രീയപരമായ കാര്യങ്ങളിൽ ജെയ്‌റ്റ്‌ലി തീവ്ര നിലപാട് സ്വീകരിച്ചില്ല. പ്രത്യശാസ്ത്രങ്ങൾക്കുമപ്പുറമുള്ള സൗഹൃദങ്ങളിൽ വിശ്വസിച്ചിരുന്ന അളായിരുന്നു ജെയ്‌‌റ്റ്‌ലി എന്നതാണ് ഇതിന് പ്രധാന കാരണം. സംഘടനയിൽ ശക്തനായ നേതവായിരികുമ്പോൾ തന്നെ രാഷ്ട്രീയത്തിനപ്പുറത്ത് സൗഹൃദങ്ങൾ അദ്ദേഹം കത്തു സൂക്ഷിച്ചിരുന്നു.
 
ആർഎസ്എസുമായി അത്ര അഭിമുഖ്യം ഉണ്ടായിരുന്ന നേതാവായിരുന്നില്ല ജെയ്‌റ്റ്‌ലി. ഇത് അദ്ദേഹത്തിന്റെ രഷ്ട്രീയ ജീവിതത്തിൽനിന്നും വ്യക്തമാണ്. എന്നാൽ ആർഎസിഎസിന്റെ നിലപടുകളെ എതിർക്കാനോ വിമർശിക്കനോ അദ്ദേഹം തയ്യാറായിരുന്നുമില്ല. സംഘപരിവാറിന്റെ സാഹയാത്രികനായാണ് ജെയ്റ്റ്‌ലി ബിജെപി നേതൃ നിരയിൽ എത്തിയത് എങ്കിലും അഭിപ്രായങ്ങളിലും നിലപാടുകളിലും അദ്ദേഹം മിതത്വം പാലിച്ചു.
 
ഡൽഹി യൂണിവേഴ്സിറ്റിയില നിയമ പഠനകാലത്തെ വിദ്യാർത്ഥി രാഷ്ട്രീയവും. അടിയന്തരാവസ്ഥ കാലത്തെ 19 മാസത്തെ തിഹാർ ജയിൽ ജീവിതവുമാണ്  ജെയ്‌റ്റ്‌ലിയെ ഈ രാഷ്ട്രീയ പക്വതായിൽ എത്തിച്ചത്. രാജ്യ സഭയിൽ ബിജെപി നിരയിൽ വ്യത്യസ്ഥനായി തന്നെ നിന്നു ജെയ്‌റ്റ്ലി. രാഷ്ട്രീയ ഭേതന്യേ മറ്റു അംഗങ്ങളുടെ നിലപാടുളോട് പലപ്പോഴും അനുകൂല സമിപനം സ്വീകരിച്ചു. തീവ്ര നിലപാടുകളിൽനിന്നും എന്നും വിട്ടുനിന്നതാണ് ജെയ്‌റ്റ്ലിയെ ജനപ്രിയ രാഷ്ട്രീയ നേതാവാക്കി മാറ്റിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments