Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ മുപ്പത്തഞ്ച് തവണ കുത്തി കൊലപ്പെടുത്തിയത് ഈ കാരണത്താലോ?

ഭാര്യയെ മുപ്പത്തഞ്ച് തവണ കത്തി കൊണ്ട് കുത്തി; ഒടുവില്‍ അയാള്‍ക്ക് കുറ്റബോധം,പിന്നെ സംഭവിച്ചത് ഇങ്ങനെ !

Webdunia
വെള്ളി, 23 ജൂണ്‍ 2017 (10:52 IST)
ദില്‍ഷാദ് ഗാര്‍ഡനില്‍ താമസസ്ഥലത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ഭര്‍ത്താവിനെ പൊലീസ് പിടികൂടി. ഒരു കാറ്ററിങ് സ്ഥാപനത്തിന്റെ മാനേജരായ വിനോദ് ബിസ്ത് ആണ് അറസ്റ്റിലായത്. 
ഭാര്യയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ഇയാള്‍ കുറ്റബോധത്താല്‍ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. 35 തവണ കുത്തിയാണ് വിനോദ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്.
 
തതെ ഭാര്യയോട് അവിഹിത ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ പറഞ്ഞത് കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് വിനോദ് പൊലീസിനോട് പറഞ്ഞു. ഭാര്യയെ ആക്രമിക്കുന്നതിനിടയില്‍ മകന് പരിക്കേറ്റിരുന്നു. ഇതില്‍ അസ്വസ്ഥനായാണ് വിനോദ് വീട്ടിലേക്ക് തിരിച്ചുവന്നത്. കൊലപാതകം നടത്തിയ അന്ന് വിനോദ് ഒരു ദിവസം മുഴുവന്‍ ഗാസിയാബാദിലെ ഒരു പാര്‍ക്കില്‍ കഴിച്ചുകൂട്ടി. ഇതിനിടയില്‍ രക്തംപുരണ്ട വസ്ത്രവും ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും ഉപേക്ഷിച്ചിരുന്നുവെന്നും വിനോദ് പൊലീസിനോട് പറഞ്ഞു.
 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments