Webdunia - Bharat's app for daily news and videos

Install App

ഉത്തർപ്രദേശിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കൾ കടിച്ചുകൊണ്ടുപോയി ഭക്ഷിച്ചു; രണ്ട് പേർക്ക് സസ്‌പെൻഷൻ

Webdunia
ചൊവ്വ, 1 മെയ് 2018 (15:50 IST)
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വലിച്ചുകൊണ്ടുപോയി നായ്ക്കൾ ഭക്ഷിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. നായ്ക്കൾ മൃതദേഹം കടിച്ചു പറിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. സംഭവത്തെ തുടർന്ന് രണ്ട് ജീവനക്കാരെ സസ്പൻഡ് ചെയ്തിട്ടുണ്ട്.
 
മോർച്ചറിയിലെ മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചു വലിച്ചു കൊണ്ടുപോയി ഭക്ഷിക്കുന്നത് കണ്ട ഒരാൾ തന്റെ മൊബൈൽ ഫോനിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. അതേ സമയം ആരുടെ മൃതദേഹമാണ് ഇത് എന്നത് വ്യക്തമല്ല. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഫാർമസിസ്റ്റുകളെ സസ്പെഡ് ചെയ്തതായി അലിഹഡ് സിറ്റി ചീഫ് മെഡിക്കൽ ഓഫീസർ ഡോ എംഎല്‍ അഗര്‍വാള്‍ വ്യക്തമാക്കി. 
 
കഴിഞ്ഞ വർഷം ലക്നൌയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും സമാനമായ സംഭവം നടന്നിരുന്നു. അന്നു നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് തലയില്ലാത്ത മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments