Webdunia - Bharat's app for daily news and videos

Install App

വെഞ്ഞാറമൂട് കേസിൽ വഴിത്തിരിവ്; ഇരുകൂട്ടർക്കുമിടയിലെ പക മുതലാക്കി കൊലപാതകത്തിലേക്ക് എത്തിച്ചത് ഒരാൾ ?

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (11:18 IST)
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ടവരെയും കൊലപാതകി സംഘത്തെയും തമ്മിൽ തെറ്റിദ്ധരിപ്പിച്ച് കൊലപാതകത്തിലേയ്ക്ക് നയിച്ചതിന് പിന്നിൽ ഒരാൾ എന്ന് സൂചനകൾ. ആക്രമണം നടക്കുന്നതിന് മുൻപ് തേമ്പാമൂട് ജംഷനിൽ രണ്ടുതവണ വന്നുപോയ വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്. ആക്രമണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ട് എന്നാണ് പൊലീസിന് വ്യക്തമായിരിയ്ക്കുന്നത്.
 
കൊലപ്പെട്ടവരുടെ കയ്യിൽ എങ്ങനെ ആയുധം വന്നു എന്ന അന്വേഷണത്തിലാണ് കേസിലെ നിർണായകമായ വഴിത്തിരിവ്. മിഥിലാജും ഹഖ് മുഹമ്മദും മാക്രമിയ്ക്കാൻ വരുന്നുണ്ട് എന്ന് കൊലപാതകം നടത്തിയ സംഘത്തെയും മിഥിലാജും ഹഖും അടങ്ങിയ സംഘത്തോട് നേരെ തിരിച്ചും ഒരാൾ പറഞ്ഞു വിശ്വസിപീച്ചിരുന്നു എന്നാണ് വിവരം. ഇതിനാലാണ് ഇരുകൂട്ടരും കയ്യിൽ ആയുധം കരുതിയതത്ത്. ഇത് ആര് എന്ന് കണ്ടെത്തുന്നതിനായി ആക്രമണ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരുടെയെല്ലാം ഫോണ്‍ രേഖകള്‍ വീണ്ടും പൊലീസ് വിശദമായി പരിശോധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments