Webdunia - Bharat's app for daily news and videos

Install App

റെയില്‍വേ സ്‌റ്റേഷനില്‍ കൊവിഡ് ഭീതിമൂലം ആരും പരിഗണിക്കാതെ കിടന്ന കുഞ്ഞിന് രക്ഷകനായി തഹസില്‍ദാര്‍

ശ്രീനു എസ്
വെള്ളി, 3 ജൂലൈ 2020 (12:10 IST)
റെയില്‍വേ സ്‌റ്റേഷനില്‍ കൊവിഡ് ഭീതിമൂലം ആരും പരിഗണിക്കാതെ കിടന്ന കുഞ്ഞിന് ഒടുവില്‍ രക്ഷകനായത് തഹസില്‍ദാര്‍ ബാലസുബ്രമണ്യം. കുഞ്ഞിന്റെ അമ്മയായ നാടോടി സ്ത്രീയോട് പൊലീസ് കാര്യങ്ങള്‍ തിരക്കിയെങ്കിലും ഒന്നും വ്യക്തമായില്ല. ഇവര്‍ക്ക് മാനസിക പ്രശ്‌നമുള്ളതായിട്ടാണ് കരുതുന്നത്. മുംബൈയില്‍ നിന്ന് നേത്രാവതി എക്‌സ്പ്രസില്‍ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു രണ്ടുപേരും. 
 
മുംബെയില്‍ നിന്ന് എത്തിയതിനാല്‍ കൊവിഡിനെ പേടിച്ച് കുഞ്ഞിനെ ആരും എടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസില്‍ദാര്‍ ബാലസുബ്രമണ്യം കുഞ്ഞിനെ എടുത്ത് ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. സ്ത്രീയെ ജനറല്‍ ആശുപത്രിയില്‍ ക്വാറന്റൈനില്‍ ആക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments