Webdunia - Bharat's app for daily news and videos

Install App

ഇന്നലെ തെലങ്കാന, ഇന്ന് വാളയാർ; പൊലീസും ജനങ്ങളും നിയമം കൈയ്യിലെടുക്കുമ്പോൾ സംഭവിക്കുന്നതെന്ത്?

കെ കെ
ശനി, 7 ഡിസം‌ബര്‍ 2019 (15:16 IST)
ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ട കാഴ്ചയാണ് രണ്ട് ദിവസമായി കാണുന്നത്. തെലങ്കാനയിലെ വെറ്റിനററി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവെച്ച് കൊന്ന നാല് പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ കൊന്നത് ജനങ്ങൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. 
 
ഇന്നിപ്പോൾ വാളയാർ കേസിൽ അറസ്റ്റിലായി കോടതി ജാമ്യം നൽകിയ പ്രതിയെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ച വാർത്തയും പുറത്തുവരുന്നു. നിയമവ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതു മൂലമുള്ള ആൾക്കൂട്ട ആക്രമണമാണിതെന്ന് പലരും അഭിപ്രായം പറയുന്നുണ്ട്.
 
ജനങ്ങള്‍ക്കു നിയമവ്യവസ്ഥ യിലുള്ള വിശ്വാസം നഷ്ടപ്പെട്ട കാഴ്ച്ചയാണ് സ്വന്തം കസ്റ്റഡി യിലുള്ള പ്രതികളെ പാതിരാത്രി വെടിവച്ചു കൊന്ന പൊലീസിന് പുഷ്പ വൃഷ്ടി നടത്തുവാന്‍ ജനമനസ്സുകളെ പ്രേരിപ്പിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്യമാണ്. 
 
ഇതു അപകടകരം എന്നുള്ളതില്‍ സംശയം ഇല്ല, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയില്‍ കേട്ടുകേള്‍വി ഇല്ലാത്തവയാണ് സംഭവിക്കുന്നതില്‍ പലതും. ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷ ഉണ്ടാവുകയാണ് വേണ്ടത്. നീതി നടപ്പാക്കപ്പട്ടു എന്നു പൂര്‍ണ്ണമായും കണ്ടു ബോധ്യപ്പെടുവാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കാര്‍ക്ക് കഴിയുന്നില്ല എന്നത്  ഒരു പച്ചയായ യാഥാർത്ഥ്യം ആണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments