Webdunia - Bharat's app for daily news and videos

Install App

സ്വപ്നയെയും സന്ദീപിനെയും കൊച്ചി എൻഐഎ ഓഫീസിലെത്തിച്ചു

Webdunia
ഞായര്‍, 12 ജൂലൈ 2020 (16:08 IST)
കൊച്ചി: സ്വർണക്കടത്ത് ലേസിൽ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും കൊച്ചിയിലെ എൻഐഏ ഓഫീസിലെത്തിച്ചു. ആലുവ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കൊവിഡ് ടെസ്റ്റിനായി സ്രവ സാംപിൾ ശേഖരിച്ച ശേഷമാണ് ഇരുവരെയും കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും. 
 
കൊച്ചി എൻഐഎ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് എൻഐഎ പ്രവത്തകർ തടിച്ചുകൂടിയിരുന്നു. ലാത്തി വീശിയാണ് പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിച്ചത്. എൻഐഎ വാഹനം കേരള അതിർത്തി കടന്നതുമുതൽ പലയിടങ്ങളിലും പ്രതിഷേഷേധം ഉണ്ടായിരുന്നു. വാളയാറിൽ ഷാഫി പറമ്പലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധത്തിന് ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ നിയന്ത്രിയ്ക്കികയായിരുന്നു. 
 
പാലിയേക്കര, ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിലും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമുണ്ടായി. പാലിയേക്കരയില്‍ പ്രതിഷേധിക്കാരെ ഒഴിവാക്കാന്‍ എതിര്‍വശത്തേക്കുള്ള ട്രാക്കിലൂടെയാണ് എന്‍ഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. ആലുവയിൽ യുവമോർച്ച പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചതോടെ അൽപനേരം യാത്ര തടസപ്പെട്ടു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments