Webdunia - Bharat's app for daily news and videos

Install App

പ്രണവിന് കൂട്ടായി അവന്റെ പെണ്ണ്; ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴെ തളർന്നിട്ടും പ്രിയപ്പെട്ടവനെ കൈവിടാതെ ഷഹന

ചിപ്പി പീലിപ്പോസ്
ചൊവ്വ, 3 മാര്‍ച്ച് 2020 (15:40 IST)
പ്രണയത്തിൽ ചതിയുടെ മുഖം മൂടി അണിഞ്ഞുകൊണ്ട് നടക്കുന്നവർ ഇന്ന് നിരവധിയാണ്. പ്രണയത്തിനായി മക്കളെ കൊല്ലുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന വാർത്തകൾ കേൾക്കുമ്പോഴും ഇത്തരത്തിൽ നല്ല മംഗളവാർത്തകൾ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്. 
 
നെഞ്ചിന് താഴോട്ട് തളർന്നു പോയിട്ടും പ്രിയതമനെ കൈവിടാതെ എന്നും കൂടെ നിൽക്കാമെന്ന വാക്ക് പാലിച്ച് ഷഹന. പ്രണവ് ഷഹന ദമ്പതികൾക്ക് ഇന്ന് പ്രണയ സാഫല്യത്തിന്റെ ദിവസം കൂടിയാണ്. ഇരിങ്ങാലക്കുടക്കാൻ പ്രണവിന്റെ വിവാഹം ആഘോഷമാക്കുകയാണ്. 
 
ആറ് വർഷങ്ങൾക്ക് മുമ്പ് ഒരു ബൈക്ക് അപകടത്തിൽ ആണ് പ്രണവിന് നെഞ്ചിന് താഴെ പൂർണ്ണമായും തളർന്നു പോയത്. എന്തിനും ഏതിനും കൂട്ടായി അന്ന് മുതൽ പ്രണവിന്റെ കൂട്ടുകാർ അവനോടൊപ്പമുണ്ട്. ടുട്ടുവെന്ന് വിളിക്കുന്ന പ്രണവിന്റെ ജീവിതത്തിലേക്ക് കൂട്ടായെത്തിയ ഷഹനയെ സ്നേഹം കൊണ്ട് മൂടുകയാണ് അവന്റെ നാട്ടുകാർ.  
 
മകനെ പൊന്നു പോലെ നോക്കുന്ന അമ്മ കൂടെ സഹോദരിയും അച്ഛനും ഉള്ള സ്നേഹം മാത്രമുള്ള അവന്റെ പണി തീരാത്ത വീട്ടിൽ അവനു കൂട്ടായി ഇനി ഷഹനയും ഉണ്ടാകും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments