Webdunia - Bharat's app for daily news and videos

Install App

ദുബായിൽ ഫൈസലിനെ സഹായിച്ചത് റബിൻസ്, ഫൈസലിന്റെ പേരിൽ പലതവണ പാഴ്സലുകൾ അയച്ചു

Webdunia
ചൊവ്വ, 21 ജൂലൈ 2020 (07:45 IST)
ദുബായ്: നയതന്ത്ര പാഴ്സൽ വഴി സ്വർണം കേരളത്തിലേയ്ക്ക് കടത്താൻ ഫൈസൽ ഫരീദിന് ദുബായിൽ സഹായങ്ങൾ നൽകിയത് മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. ഫൈസൽ ഫരീദിന്റെ പേരിൽ ചില പാഴ്സലുകൾ അയച്ചത് റബിൻസ് ആണെന്ന് പിടുയിലായ ജലാൽ മുഹമ്മദ് മൊഴി നൽകി. ഇയാൾക്ക് ഹവാല ഇടപാടുകകാരുമായി ബന്ധമുണ്ട് എന്നും. കടത്തുന്ന സ്വർണം വിറ്റഴിയ്ക്കുന്നതിൽ പങ്കുണ്ട് എന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. 
 
ചില സൂചനകളുടെ അടിസ്ഥാനത്തിൽ നേരത്തെ തന്നെ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ഉള്ളയാളാണ് റബിൻസ്. ഫൈസൽ ഫരീദിനെ മുന്നിൽ നിർത്തി ദുബയിലെ നീക്കങ്ങൾ നിയന്ത്രിയ്ക്കുന്നത് റബിൻസ് ആണോ എന്നും കസ്റ്റംസ് സംശയൊയ്ക്കുന്നുണ്ട്. റബിൻസ് എന്നത് ഇയളൂടെ യഥാർത്ഥ പേരാണോ വിളിപ്പേരാണോ എന്നത് വ്യക്തമല്ല, അതേസമയം ദുബായി പൊലീസ് പിടികൂടിയ ഫൈസൽ ഫരീദിനെ കൊച്ചിയിലെത്തിയ്ക്കും. യുഎഇയിൽനിന്നും പ്രവാസികളെ കൊണ്ടുവരുന്ന വന്ദേഭാരത് വിമാനത്തിൽ ഫൈസൽ ഫരീദിനെ കൊച്ചിയിലെത്തിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments