Webdunia - Bharat's app for daily news and videos

Install App

നീണ്ട 24 മണിക്കൂർ, വിജയുടെ പക്കൽ നിന്നും അനധികൃതമായി ഒരു രൂപ പോലും കണ്ടെത്തിയില്ല; ആദായ നികുതി വകുപ്പിന്റെ പ്രസ് റിലീസ്

Webdunia
വ്യാഴം, 6 ഫെബ്രുവരി 2020 (18:12 IST)
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ വിജയ്‌യെ ചോദ്യം ചെയ്യുന്നതിന്റെ വിശദീകരണവുമായി ആദായനികുതി വകുപ്പ്. നടൻ വിജയ് ഉൾപ്പടെ നാല് പേരെയാണ് ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് കസ്റ്റഡിയിൽ എടുത്തിരുന്നത്. 24 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നിലവിൽ വിജയുടെ പക്കൽ നിന്നും അനധികൃതമായി യാതോന്നും കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല. 
 
എജിഎസ് കമ്പനിയുടെ നിർമാതാവ്, വിജയ്, വിജയ്‌യുടെ വിതരണക്കാരൻ, ബിനാമി ഇടപാടുകാരനായ അൻപു ചെഴിയൻ. ബിഗില്‍ സിനിമയുടെ നിർമാണ തുകയും അതിന്റെ ആഗോള കലക്‌ഷനായ 300 കോടിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡെന്ന് ആദായ നികുതി വകുപ്പ് പുറത്തുവിട്ട പ്രസ് റിലീസിൽ പറയുന്നു. 
 
ബിഗിലിൽ കൈപറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകൾ ആണ് ഇളയ ദളപതിക്കു കുരുക്കായത്. പ്രതിഫലത്തുക എവിടെയെല്ലാമാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നതിന്റേയും അത് ചിലവാക്കിയതിന്റേയും കണക്കുകൾ പരിശോധിച്ച് വരികയാണ്. നിലവിൽ വിജയുടെ പക്കൽ നിന്നും അനധികൃതമായി ഒരു രൂപ പോലും കണ്ടെത്താൻ ഇവർക്കായിട്ടില്ല. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ വ്യക്തമാകുന്നത് എന്താകുമെന്ന് പ്രവചിക്കാനുമാകില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments