Webdunia - Bharat's app for daily news and videos

Install App

ജീവനോടെ കുഴിച്ചിട്ട ബാലികയെ നാട്ടുകാർ രക്ഷപ്പെടുത്തി

എ കെ ജെ അയ്യര്‍
ബുധന്‍, 13 ജൂലൈ 2022 (17:08 IST)
പട്ന : അമ്മയും അമ്മൂമ്മയും ചേർന്ന് ജീവനോടെ കുഴിച്ചിട്ട മൂന്നു വയസുള്ള ബാലികയെ നാട്ടുകാർ രക്ഷപ്പെടുത്തി. ബിഹാറിലെ സരനിലാണ് സംഭവം. സാരനിലെ കോപ്പ പോലീസ് സ്റ്റേഷൻ അപരിധിയിലുള്ള മർഹ നദീതീരത്തെ ശ്മാശാനത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കുട്ടിയുടെ നിലവിളി കേട്ടതിനെ തുടർന്ന് ഇവിടെ വിറകു ശേഖരിക്കാനെത്തിയ സ്ത്രീകൾ സംഭവം കാണുകയും വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്ന് പ്രദേശ വാസികൾ ഓടിക്കൂടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു വേണ്ട ചികിത്സ നൽകി.

ലാലി എന്നാണു തന്റെ പേരെന്നും രാജു ശർമ്മ, രേഖ എന്നിവരാണ് തന്റെ മാതാപിതാക്കളെന്നും കുട്ടി പറഞ്ഞു. എന്നാൽ ഏത് ഗ്രാമത്തിലെത്താണ്‌ കുട്ടി എന്നറിയില്ലെന്നാണ് പോലീസ് പറയുന്നത്. അമ്മയും അമ്മൂമ്മയും ശ്മാശാനത്തിനടുത്ത് കൊണ്ടുവന്നപ്പോൾ താൻ കഴിഞ്ഞെന്നും അപ്പോൾ വർ വായിൽ കളിമണ്ണ് തിരുകി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു എന്നുമാണ് കുട്ടി പറഞ്ഞത്. പോലീസ് മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments