Webdunia - Bharat's app for daily news and videos

Install App

കൊച്ചി പുറങ്കടലില്‍ പിടിക്കൂടിയ ലഹരിമരുന്ന് ബോട്ട് ലക്ഷ്യമിട്ടത് ലക്ഷദീപും ശ്രീലങ്കയുമെന്ന് റിപ്പോര്‍ട്ട്

Webdunia
ചൊവ്വ, 16 മെയ് 2023 (13:08 IST)
കൊച്ചി സമുദ്രാതിർത്തിയിൽ നിന്നും 25000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ പാക് ബോട്ട് ലക്ഷ്യം വെച്ചത് ലക്ഷദ്വീപും ശ്രീലങ്കയുമായിരുന്നുവെന്ന് കണ്ടെത്തൽ. നാവികസേന പിന്തുടർന്നതോടെ അന്താരാഷ്ട്ര കപ്പൽ ചാലിലേക്ക് ബോട്ട് വഴിമാറ്റുകയായിരുന്നുവെന്നാണ് വിവരം. മുക്കിയ കപ്പലിൽ 4 ടൺ മയക്കുമരുന്ന് ഉണ്ടായതായി കണക്കാക്കുന്നു. ഇത് ഇന്ത്യൻ സമുദ്രാതിർത്തിയിലാണോ അന്താരാഷ്ട്ര കപ്പൽ ചാലിലാണോ മുക്കിയതെന്ന് പരിശോധിച്ചുവരികയാണ്. ഹാജി സലീം നെറ്റ്വർക്കാണ് ഇതിന് പിന്നിലെന്ന് എൻസിബി പറയുന്നു.
 
കേസിൽ റിമാൻഡിലായ പാക് പൗരനായ സുബൈറിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻസിബി ഇന്ന് അപേക്ഷ കൈമാറും. ഇന്നലെ മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മയക്കുമരുന്ന് കടത്ത് കേസിൽ തീവ്രവാദബന്ധം കണ്ടെത്താൻ എൻഐഎയും അന്വേഷണത്തിൽ ഭാഗമാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments