Webdunia - Bharat's app for daily news and videos

Install App

അമ്മയെ കൊന്ന തനിക്ക് വധശിക്ഷ നൽകണം എന്ന് കോടതിയോട് കരഞ്ഞപേക്ഷിച്ച് പ്രതിയായ മകൻ

Webdunia
ശനി, 19 മെയ് 2018 (15:12 IST)
അമ്മയെ വെട്ടിക്കോന്ന തനിക്ക് വധ ശിക്ഷ നൽകണം എന്ന് പ്രതിയായ മകൻ കോടതിയിൽ കരഞ്ഞപേക്ഷിച്ചു. ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും കോടാതി വിധിച്ചതിനു ശേഷമാണ് നാടകീയമായ രംഗങ്ങൾക്ക് കോടതി സാക്ഷ്യം വഹിച്ചത്. സ്വന്തം അമ്മയെ കൊന്ന തനിക്ക് ഈ ശിക്ഷ മതിയാവില്ല എന്നെ തൂക്കിക്കൊല്ലണം എന്ന് പ്രതി ജഡ്ജിയോട് കരഞ്ഞ് ആപേക്ഷിക്കുകയായിരുന്നു. 
 
മാവേലിക്കര അഡീഷണൽ ജില്ലാ കോടതിയാണ് നാടകീയ സഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. കോടതി ശിക്ഷ വിധിച്ച ശേഷം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് തനിക്ക് വധശിക്ഷ നൽകണം എന്ന് പ്രതി കരഞ്ഞ് ആവശ്യപ്പെട്ടത്. പ്രതി വധശിക്ഷ അർഹിക്കുന്നുണ്ടെങ്കിലും പ്രതിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വധശിക്ഷ ജീവ പര്യന്തമാക്കി കുറക്കുന്നു എന്നാണ് കോടതിയുടെ വിഥി. 
 
2018 ഒക്ടോബറിലാണ് സംഭവം ഉണ്ടായത്. സ്വത്ത് തർക്കത്തെ തുടർന്ന് പ്രതി സ്വന്തം അമ്മയായ ഭാസുരാംഗിയെ കോടാലികൊണ്ട് വെട്ടി കൊൽപ്പെടുത്തുകയായിരുന്നു. സ്വന്തം അച്ഛനും ബന്ധുക്കളും കാൺകെയാണ് പ്രതി സ്വന്തം അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments