Webdunia - Bharat's app for daily news and videos

Install App

ഉത്തര്‍പ്രദേശില്‍ മലയാളി നേഴ്‌സ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന് ആരോപണം

ശ്രീനു എസ്
വ്യാഴം, 13 മെയ് 2021 (12:04 IST)
ഉത്തര്‍പ്രദേശില്‍ മലയാളി നേഴ്‌സ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന് ആരോപണം. നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു (26) ആണ് മരിച്ചത്. കൊവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. പിന്നാലെ കൊവിഡ് മാറിയെങ്കിലും ന്യുമോണിയ ബാധിക്കുകയും ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയുമായിരുന്നു.
 
അതേസമയം കൊവിഡ് ബാധിച്ച് രോഗം വഷളായതിനു ശേഷമാണ് ചികിത്സ ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ആദ്യദിവസം മരുന്ന് നല്‍കി മൂന്ന് ദിവസത്തിനു ശേഷമാണ് ഡോക്ടര്‍ പരിശോധനയ്ക്ക് എത്തിയതെന്ന് രഞ്ജു സഹോദരിക്കയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു. നാട്ടിലെത്തിച്ച് ചികിത്സിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സഹോദരിക്കയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments