Webdunia - Bharat's app for daily news and videos

Install App

കടലില്‍ ചാടിയ പ്രതിയുടെ മൃതദേഹം 15 ദിവസത്തിന് ശേഷം കണ്ടെത്തി

എ കെ ജെ അയ്യര്‍
ബുധന്‍, 5 ഓഗസ്റ്റ് 2020 (15:12 IST)
നഗ്‌നചിത്രം പകര്‍ത്തിയതിന് പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയുടെ മൃതദേഹം പതിനഞ്ചു ദിവസങ്ങള്‍ക്ക് ശേഷം തീരത്തടിഞ്ഞു.  കൈവിലങ്ങോടെ  കടലില്‍ ചാടി രക്ഷപ്പെടാന്‍  ശ്രമിച്ച  കണ്ണൂര്‍ കുട്‌ലു സ്വദേശി  മഹേഷ് എന്നയാളുടെ മൃതദേഹമാണ് കര്‍ണ്ണാടകയിലെ  കോട്ട പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള കടല്‍തിതീരത്ത് അടിഞ്ഞത്.
 
കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ  നഗ്‌നചിത്രം പകര്‍ത്തിയ കേസില്‍ തെളിവെടുപ്പ്  നടത്താനായി പോലീസ് പ്രതിയെ കസബ കടല്‍ത്തീരത്തു കൊണ്ടുവന്നു. പുലിമുട്ടിനിടയില്‍ ഒളിപ്പിച്ചു വച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായിരുന്നു ഇയാളെ പോലീസ് ഇവിടെ കൊണ്ടുവന്നത്.
 
എന്നാല്‍  പ്രതി പോലീസിനെ വെട്ടിച്ച് കടലില്‍  ചാടുകയായിരുന്നു. ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. ഇയാള്‍ അണിഞ്ഞിരുന്ന  വസ്ത്രങ്ങള്‍ നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments