Webdunia - Bharat's app for daily news and videos

Install App

ജോസ്‌ കെ മാണി എൽഡിഎഫിലേയ്ക്ക്; നിർണായക ചർച്ചകൾ ഈയാഴ്ച

Webdunia
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (09:05 IST)
കോട്ടയം: കോൺഗ്രസ്സിനോടും യുഡഎഫിനോടും ഇടഞ്ഞ കേരളാ കോൺഗ്രസ് ജോസ് വിഭാഗം എൽഡിഎഫിലേയ്ക്ക് തന്നെ എന്ന് റിപ്പോർട്ടുകൾ. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ എത്തും എന്നാണ് വിവരം, ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായുള്ള നിർണായക ചർച്ചകൾ ഈ ആഴ്ച ആരംഭിയ്ക്കും. 
 
യുഡിഎഫിൽനിന്നും ലഭിച്ചിരുന്നതിനേക്കാൾ സീറ്റുകൾ എൽ‌ഡിഎഫിൽനിന്നും നേടുക എന്നതാണ് ജോസ് പക്ഷത്തിന്റെ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളില്‍ വേണ്ട സീറ്റുകളെ സംബന്ധിച്ച്‌ കേരള കോൺഗ്രസ് എം പട്ടിക തയ്യാറാക്കുകയാണ് എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒൻപത് സീറ്റ് എന്ന ആവശ്യം കേരള കോൺഗ്രസ് എം ഇതിനകം സിപിഎമ്മിനോട് ആവശ്യപ്പെട്ടതായും. കോട്ടയം ജില്ലയിലെ അഞ്ചു സീറ്റില്‍ ധാരണയായതായും റിപ്പോർട്ടുകളുണ്ട്. 
 
പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ സീറ്റുകളിലാണ് ജോസ് വിഭാഗം മത്സരിക്കുക. എന്നാണ് വിവരം. കോട്ടയം സീറ്റും, റോഷി അഗസ്റ്റിന്റെ ഇടുക്കി സീറ്റും നൽകിയേക്കും. എന്നാൽ പാലാ, കുട്ടനാട് അടക്കമള്ളവ എന്‍സിപിയുടെ സിറ്റിങ് സീറ്റുകളാണ്. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷമായിരിയ്ക്കും സീറ്റുകളുടെ കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിയ്ക്കുക.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments