Webdunia - Bharat's app for daily news and videos

Install App

വിവരാവകാശ കമ്മീഷൻ നിയമനം; പട്ടികയിൽ നിന്നും സി പി എം നേതാവ് എ എ റഷീദിന്റെ പേര് ഗവർണർ വെട്ടി

Webdunia
വ്യാഴം, 10 മെയ് 2018 (14:07 IST)
വിവരക്കവകാശ കമ്മിഷൻ നിയമനത്തിനായി സർക്കാർ നൽകിയ പട്ടികയിൽ നിന്നും സി പി എം നേതാവ് എം എ റഷീദിന്റെ പേര് ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം വെട്ടി. പട്ടികയിൽ എ എ റഷീദ് ഒഴികെയുള്ള മറ്റു നാലു പേരുടെ നിയമനത്തിനും ഗവർണ്ണർ അംഗീകാരം നൽകിയിട്ടുണ്ട്. 
 
സർവ്വകലാശാല അസിസ്റ്ററ്റ് നിയമനക്കേസിൽ ഉൾപ്പെട്ട എം എ റഷീദിനെ വിവരാവകാശ കമ്മിഷൻ നിയമന പട്ടികയിൽ ഉൾപ്പെടുത്തിയതിൽ നേരത്തെ ഗവർണ്ണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. എ എ റഷീദിനെക്കുറിച്ച് നിരവധി പരാതികൾലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണ്ണറുടെ നടപടി. 
 
എന്നാൽ പട്ടികയിൽ ഉൾപ്പെട്ടവരുടെ യോഗ്യത കാണിക്കുന്ന ബയോഡാറ്റ അടക്കമുള്ള രേഖകൾ ഉൾപ്പെടുത്തി അതേ പട്ടിക സർക്കാർ വീണ്ടും ഗവർണർക്ക് അയക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഗവർണ്ണർ എ എ റഷീദ് ഒഴിച്ചുള്ള  മറ്റുനാലുപേരുടെ നിയമനത്തിനും അനുമതി നൽകാൻ അതീരുമാനിച്ചത്. ആര്‍.എല്‍ വിവേകാനന്ദന്‍, സോമനാഥന്‍ പിള്ള, പി.ആര്‍ ശ്രീലത, കെ.വി സുധാകരന്‍ എന്നിവരുടെ നിയമനത്തിനാണ് ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം അനുമതി നൽകിയത്   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments