Webdunia - Bharat's app for daily news and videos

Install App

'ഇന്ത്യ തുലയട്ടെ, സൈന്യം കശ്മീർ വിടണം', കൊല്ലം കളക്‌ടേറ്റിലേക്ക് പാകിസ്ഥാനിൽനിന്നും സന്ദേശം

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (20:04 IST)
ഇന്ത്യൻ സൈന്യം കശ്മീർ വിടണം എന്നാവശ്യപ്പെട്ട കൊല്ലം കള‌ക്‌ട്രേറ്റിലേക്ക് പാകിസ്ഥാനിൽനിന്നും സന്ദേശം. ജില്ല ദുരന്തനിവാരണ സമിതിയുടെ വാ‌ട്ട്സ് ആപ്പിൽ ചൊവ്വാഴ്ച രാത്രി 10.45ഓടെയണ് പകിസ്ഥാനിൽനിന്നുമുള്ള സന്ദേശം എത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
 
ഹിന്ദി, ഉറുദു ഭാഷകളിലായിരുന്നു സന്ദേശം. കശ്മീർ തങ്ങളുടേതാണ് എന്നും ഇന്ത്യ തുലയട്ടെ എന്നുമെല്ലാം സന്ദേശത്തിൽ പറയുന്നുണ്ട്. ഇന്ത്യൻ സൈന്യം കശ്മീർ വിടണം എന്നതാണ് സന്ദേശത്തിലെ പ്രധാന ആവശ്യം. സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ ദുരന്തനിവാരണ സമിതി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
 
പാകിസ്ഥാനിൽ ഉപയോഗത്തിലുള്ള 82ൽ ആരംഭിക്കുന്ന മൊബൈൽ നമ്പറിൽനിന്നുമാണ് സന്ദേശം വന്നിരിക്കുന്നത്. നേരത്തെ കൊല്ലം കളക്ട്രേറ്റിൽ ബോംബ് സ്ഫോടനം ഉൾപ്പടെ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ ഗൗരവത്തോടെയാണ് സന്ദേശത്തെ പൊലീസ് കാണുന്നത്. സൈബർ സെല്ലിന്റെ സാഹായത്തോടെയാണ് പൊലീസ് അന്വേഷണം. സംസ്ഥാനാ ഇന്റലിജൻസും, ദേശീയ സുരക്ഷ ഏജൻസിയും കേസിൽ സമാന്തര അന്വേഷണം നടത്തും.       

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments