Webdunia - Bharat's app for daily news and videos

Install App

ഹനാനെതിരെ സൈബര്‍ ആക്രമണം; കൂടുതല്‍ പേര്‍ കുടുങ്ങും - വലവിരിച്ച് പൊലീസ്

ഹനാനെതിരെ സൈബര്‍ ആക്രമണം; കൂടുതല്‍ പേര്‍ കുടുങ്ങും - വലവിരിച്ച് പൊലീസ്

Webdunia
വ്യാഴം, 26 ജൂലൈ 2018 (17:20 IST)
കോളേജ് പഠനത്തിനിടെ മത്സ്യവ്യാപാരം നടത്തി ജീവിത പ്രതിസന്ധികള്‍ തരണം ചെയ്‌ത് മുന്നോട്ട് പോയ ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവരെ പിടികൂടാന്‍ സൈബർ സുരക്ഷാ വിഭാഗം നീക്കമാരംഭിച്ചു.

വ്യക്തിപരമായും മതം പറഞ്ഞും ഹനാനെ അപമാനിക്കുന്നവരുടെ എണ്ണം സമൂഹമാധ്യമങ്ങളില്‍ വര്‍ദ്ധിച്ച  സാഹചര്യത്തിലാണ് കേരളാ പൊലീസിന്റെ സൈബർ സുരക്ഷാ വിഭാഗം ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്.

ഹനാനുമായി ബന്ധപ്പെട്ട പോസ്‌റ്റുകളും കമന്റുകളും കൂടുതലായി കാണപ്പെടുന്ന ഫേസ്‌ബുക്ക് പേജുകളും വാട്സ്ആപ്പ് കൂട്ടായ്‌മകളും പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ പരാതിയൊന്നും കിട്ടിയിട്ടില്ലെങ്കിലും നടപടികളുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തിയ ഹനാന്റെ കഥ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതിനു പിന്നാലെ എതിര്‍പ്പും ശക്തമാകുകയായിരുന്നു. ഹനാന്റെ മീന്‍കച്ചവടം സിനിമാ പ്രമോഷന് വേണ്ടിയായിരുന്നുവെന്നും പുറത്തുവന്ന വാര്‍ത്ത വ്യാജമാണെന്നുമാണ് ഒരു വിഭാഗം പേരുടെ വാദം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments