Webdunia - Bharat's app for daily news and videos

Install App

'കൊച്ചേച്ചി മാത്രം മുറ്റമടിച്ചാല്‍ മതിയോ?' അങ്കണവാടി മുതലുള്ള പാഠങ്ങള്‍ തിരുത്തുന്നു, സ്ത്രീവിരുദ്ധത ഓഡിറ്റ് ചെയ്യാന്‍ സമിതി

Webdunia
വെള്ളി, 9 ജൂലൈ 2021 (15:02 IST)
ലിംഗസമത്വമെന്ന ആശയം ഉയര്‍ത്തിപിടിച്ച് വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ നവീകരിക്കുന്നു. അങ്കണവാടി തലം മുതല്‍ ഈ നവീകരണം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സ്ത്രീവിരുദ്ധത തിരുത്തുകയാണ് ലക്ഷ്യം. 
 
'ഉമ്മതരാനെന്നമ്മ...
കാര്യം നോക്കാന്നെച്ഛന്‍, 
മേല്‍നോട്ടത്തിനു മുത്തച്ഛന്‍...
കടയില്‍ പോകാന്‍ കൊച്ചേട്ടന്‍, 
മുറ്റമടിക്കാന്‍ കൊച്ചേച്ചി...'
 
അങ്കണവാടി കുട്ടികളെ പഠിപ്പിക്കാനുള്ള 'അങ്കണത്തൈമാവ്' എന്ന കൈപ്പുസ്തകത്തിലെ വരികളാണ് ഇത്. സ്ത്രീകള്‍ വീട്ടിലെ പണികള്‍ ചെയ്യണമെന്ന് വ്യക്തമാക്കുന്ന ഇത്തരം വരികളും പാഠഭാഗങ്ങളും തിരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദ്യ ഘട്ടമായി അങ്കണവാടികളിലെ പുസ്തകങ്ങള്‍ ഓഡിറ്റ് ചെയ്യും. പാഠപുസ്തകങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കപ്പെടും. ഇതിനുള്ള സമിതി പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷത്തിനകം എല്ലാ തലത്തിലെയും പാഠപുസ്തകങ്ങള്‍ പരിശോധിച്ച് തിരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന്റെ ജെന്‍ഡര്‍ ഉപദേശക ഡോ.ടി.കെ.ആനന്ദിയാണ് സമിതിയുടെ അധ്യക്ഷന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments