Webdunia - Bharat's app for daily news and videos

Install App

ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിയത് 283 സ്ഥാപനങ്ങൾ

എ കെ ജെ അയ്യര്‍
വ്യാഴം, 19 മെയ് 2022 (15:31 IST)
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് 3297 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 283 സ്ഥാപനങ്ങളാണ് പൂട്ടിയത്. കഴിഞ്ഞ പതിനാറു ദിവസത്തിനുള്ളിൽ നടത്തിയ ഈ പരിശോധനയിൽ 1075 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.  
വിവിധ സ്ഥലങ്ങളിൽ നിന്നായി ഭക്ഷ്യ യോഗ്യമല്ലാത്ത 401 കിലോ മാംസമാണ് പിടിച്ചെടുത്തു നശിപ്പിച്ചത്. ഇതിനൊപ്പം 674 ജ്യൂസ് കടകളിൽ നടന്ന പരിശോധനയിൽ എട്ടെണ്ണം പൂട്ടിച്ചു. ഈയിനത്തിൽ നോട്ടീസ് നൽകിയത് 96 എന്നതിനും. ആകെ പിടിച്ചെടുത്ത പഴകിയ മത്സ്യം 6597 കിലോ വരും.

ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കാനും നിര്ഷ്കര്ഷിച്ചിട്ടുണ്ട്. പൊതുജനത്തിന് വൃത്തിഹീനമായ കേന്ദ്രങ്ങളെ കുറിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ അറിയിക്കാൻ ടോൾഫ്രീ ആയി 1800-425-1125 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

അടുത്ത ലേഖനം
Show comments