Webdunia - Bharat's app for daily news and videos

Install App

ജയരാജന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു; നിയമോപദേശം ലഭിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ജേക്കബ് തോമസ്; ഇന്നും നാളെയും നിര്‍ണായകം

ജയരാജന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (08:39 IST)
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജന്റെ രാജിക്ക് പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം. ഇക്കാര്യം വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. സെക്രട്ടേറിയറ്റിനു മുന്നോടിയായുള്ള അനൌദ്യോഗിക ചര്‍ച്ചകള്‍ വ്യാഴാഴ്ച നടക്കും. കഴിഞ്ഞദിവസം ഇക്കാര്യത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയായിരുന്നു എ കെ ജി സെന്ററില്‍ നടന്നത്.
 
വിഷയത്തില്‍ ഉചിതമായ നിലപാട് എടുക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതൃപ്‌തിയിലാണെങ്കിലും വിഷയത്തില്‍ കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ടിട്ടില്ല. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന അഭിപ്രായമാണ്.
 
അതേസമയം, ജയരാജനെതിരെ വിജിലന്‍സ് ത്വരിതപരിശോധന നടത്തുന്ന കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനമുണ്ടാകും. നിയമോപദേശം ലഭിച്ചാല്‍ വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments