Webdunia - Bharat's app for daily news and videos

Install App

ബ്രൂവറികള്‍ അനുവദിച്ചതില്‍ തെറ്റില്ല, അപേക്ഷകള്‍ ലഭിച്ചാല്‍ ഇനിയും പരിഗണിക്കും: ഇ പി ജയരാജൻ

ബ്രൂവറികള്‍ അനുവദിച്ചതില്‍ തെറ്റില്ല, അപേക്ഷകള്‍ ലഭിച്ചാല്‍ ഇനിയും പരിഗണിക്കും: ഇ പി ജയരാജൻ

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (11:03 IST)
ബ്രൂവറിക്കായി അപേക്ഷകള്‍ ലഭിച്ചാല്‍ ഇനിയും പരിഗണിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. ബിയര്‍ നിര്‍മാണത്തിനുള്ള ബ്രൂവറികള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
 
'നായനാരുടെ കാലത്ത് മാത്രമല്ല 2003-ൽ എ കെ ആന്റണിയുടെ കാലത്ത് അന്നത്തെ എക്‌സൈസ് വകുപ്പ് മന്ത്രി കെ വി തോമസും ബ്രൂവറിക്ക് അനുമതി നൽകിയിട്ടുണ്ട്. ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ ഒരുതെറ്റുമില്ല. ചായക്കടയ്ക്ക് അപേക്ഷ ലഭിച്ചാല്‍ പഞ്ചായത്തുകള്‍ പരിഗണിക്കാറില്ലെ ? അപേക്ഷ ലഭിച്ചാല്‍ അവര്‍ അത് പരിശോധിച്ച് നടപടിയെടുക്കും.
 
അപേക്ഷ ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുന്നത് ഓരോ ഭരണസ്ഥാപനങ്ങളും ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ബ്രൂവറികള്‍ക്കായി അപേക്ഷകള്‍ ലഭിച്ചാല്‍ പരിശോധിച്ചതിന് ശേഷം അനുമതി നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കും. സർക്കാരിനെ മദ്യനയത്തിന്റെ ഭാഗമായാണ് ബ്രൂവറി അനുവദിച്ചത് അതിന് അപാകതകൾ ഒന്നുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments