Webdunia - Bharat's app for daily news and videos

Install App

കാസർകോട് സമൂഹവ്യാപനം ഉണ്ടായോ? ആശങ്കയുണ്ട്, ഇന്നും നാളെയുമായി ലഭിക്കുന്ന ഫലങ്ങൾ നിർണായകമെന്ന് കളക്‌ടർ

അഭിറാം മനോഹർ
ബുധന്‍, 25 മാര്‍ച്ച് 2020 (15:08 IST)
കൊറോണവൈറസ് കാസർകോട്ടിൽ സമൂഹവ്യാപനത്തിനിടയാക്കിയോ എന്ന കാര്യത്തിൽ ഇന്നും നാളെയുമായി ലഭിക്കാനിരിക്കുന്ന ഫലങ്ങൾ നിർണായകമെന്ന് കളക്‌ടർ.സമ്പർക്കപട്ടികയിൽ ഉള്ളവരുടേതുൾപ്പടെ 77 പേരുടെ സാമ്പിളുകളാണ് പരിശോധനകൾക്കായി അയച്ചിട്ടുള്ളത്. ഇതിൽ പോസിറ്റീവ് കേസുകൾ ഉണ്ടോ എന്നത് ഇന്ന് അറിയാനാകും.
 
കൂടുതൽ പേരിൽ രോഗലക്ഷണങ്ങൾ കാണപ്പെടുന്നത് ജില്ല ഭരണഗൂഡത്തിന് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.ഇന്ന് വരാനിരിക്കുന്ന പരിശോധനാഫലത്തിലൂടെ സമൂഹവ്യാപനമുണ്ടായോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.രണ്ടാമത്തെ രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ ഫലവും ഇന്ന് തന്നെ വരും.ഇതുവരെ 44 പേർക്കാണ് കാസർകോട്ടിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
 
രണ്ടാമത്തെ രോഗിയില്‍ നിന്ന് ഏഴാമത്തെ രോഗിയിലേക്ക് എത്തിയ 20 മിനിറ്റിനെക്കുറിച്ചാണ്‌ തങ്ങൾക്ക് ആശങ്കയെന്ന് ജില്ലാകളക്‌ടർ ഡോ. ഡി സജിത്ബാബു പറഞ്ഞു.ഈ 20 മിനിട്ടിനുള്ളിൽ സമൂഹവ്യാപനമ്നടന്നിട്ടുണ്ടോ എന്നത് ഇന്നും നാളെയുമായി ലഭിക്കുന്ന പരിശോധനാഫലങ്ങളിലൂടെ വ്യക്തമാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

അടുത്ത ലേഖനം
Show comments