Webdunia - Bharat's app for daily news and videos

Install App

അടിയന്തര സാഹചര്യങ്ങളിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിയ്ക്കാം, ആവശ്യമെങ്കിൽ ദഹിപ്പിയ്ക്കാം, സർക്കുലർ പുറത്തിറക്കി തൃശൂർ അതിരൂപത

Webdunia
ചൊവ്വ, 16 ജൂണ്‍ 2020 (08:39 IST)
തൃശൂർ:: കൊവിഡ് മരണത്തെ തുടർന്ന് അടിയന്തര സാഹചര്യം ഉണ്ടായാൽ മൃതുദേഹം വീട്ടുവളപ്പിൽ തന്നെ സംസ്കരിയ്ക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകി തൃശൂർ അതിരൂപത. ഇപ്പോഴത്തെ സാഹചര്യത്തിൽ ബന്ധുക്കളുടെ അനുവാദത്തോടെ സർക്കാർ നിർദേശ പ്രകാരം മൃതദേഹം ദഹിപ്പിയ്ക്കാം എന്നും മെത്രാപോലിത്ത മാർ ആൻഡ്രൂസ് താഴത്ത് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്നാണ് പ്രത്യേക മാർഗ നിർദേശങ്ങളടങ്ങിയ സർക്കിലർ പുറത്തിറക്കിയത്. 
 
സെമിത്തേരിയിൽ സ്ഥലം ഉണ്ടെങ്കിൽ അവിടെ സർക്കാർ നിർദേശപ്രകാരം കുഴിയെടുത്ത് മൃതദേഹം സംസ്കരിയ്ക്കാം. സ്ഥലം ഇല്ലെങ്കിൽ ഇടവക പള്ളിയുടെ പറമ്പിൽ സൗകര്യമുള്ള ഇടത്ത് അടക്കം ചെയ്യാം. ഇത്തരത്തിൽ സസ്കരിയ്ക്കുന്ന മൃതദേഹങ്ങളുടെ ഭൗതിക അവശിഷ്ടങ്ങൾ നിശ്ചിത കാലത്തിന് ശേഷം കുടുംബത്തിന് സ്ഥിരം കല്ലറയുണ്ടെങ്കിൽ അതിലോ അല്ലെങ്കിൽ പുതിയ കല്ലറ ഉണ്ടാക്കിയോ അടക്കം ചെയ്യാം. ഇത്തരത്തിൽ സംസ്കരിയ്ക്കാൻ സാധിയ്ക്കാതെ വരുന്ന സാഹചര്യങ്ങളിലാണ് വീട്ടുവളപ്പിൽ സംസ്കരിയ്ക്കാനോ ദഹിപിയ്ക്കാനോ അനുവാദം നൽകിയിരിയ്ക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments