Webdunia - Bharat's app for daily news and videos

Install App

എതിർത്താൽ തിരിച്ചടിക്കാനായിരുന്നു തീരുമാനം, അതിനാൽ ആയുധങ്ങൾ കയ്യിൽ കരുതിയിരുന്നു; അഭിമന്യു വധത്തിലെ മുഖ്യ പ്രതിയുടെ മൊഴി പുറത്ത്

Webdunia
ഞായര്‍, 15 ജൂലൈ 2018 (14:51 IST)
മഹാരാജാസ് കൊളേജിലെ എസ് എഫ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പോപ്പുലർ ജില്ല കമ്മറ്റി അംഗം ആദിലിന്റെ മൊഴി പുറത്ത്. എന്ത് വില കൊടുത്തും എസ് എഫ് ഐയുടെ ചുവരെഴുത്ത് തടയുക എന്നതായിരുന്നു ലക്ഷ്യം അടിച്ചാൽ തിരിച്ചടിക്കാൻ തന്നെയാണ് നിർദേശം ഉണ്ടായിരുന്നത് എന്ന് പ്രതി പൊലീസിൽ മൊഴി നൽകി. 
 
എസ് എഫ് ഐക്ക് വഴങ്ങേണ്ടെന്നായിരുന്നു കിട്ടിയ നിർദേശം, അതിനാൽ എല്ലാവരും കയ്യിൽ ആയുധങ്ങൾ കരുതിരിരുന്നു. ചുവരെഴുത്തുമായി വാക്കുതർക്കത്തെ തുടർന്ന് മടങ്ങിപോയ സംഘം വീണ്ടും കൂടുതലും ആളുകളുമായി  പത്തോളം ബൈക്കുകളിൽ രാത്രി തിരിച്ചെത്തി. അഭിമന്യുവിനെ അടിച്ചു വീഴ്ത്തിയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. എന്ന് പിടിയിലായ പ്രതി മൊഴി നൽകി
 
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ കമ്മറ്റി അംഗം ആദിലിൽന്റെ ഞായറാഴ്ചയാണ് ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് പിടി കൂടിയത്. എന്നാൽ ഈ നിർദേശങ്ങൾ ആരാണ് നൽകിയത് എന്ന കാര്യം പ്രതി വെളിപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments