Webdunia - Bharat's app for daily news and videos

Install App

ഒരേസമയം രണ്ടു പേരാകാന്‍ കഴിയും; ശാലിനിയാരാണ് നാഗവല്ലിയോ?

അറിയണം നിങ്ങള്‍ ഈ നാഗവല്ലിയെ; ഇവള്‍ വിവാഹത്തട്ടിപ്പുക്കാരി ശാലിനി മാത്രമല്ല...

Webdunia
വെള്ളി, 23 ജൂണ്‍ 2017 (15:59 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാഹത്തട്ടിപ്പ് നടത്തിയ ശാലിനിയുടെ ഇരകള്‍ വിദ്യാഭ്യാസം കുറവുള്ളതും എന്നാല്‍ സാമ്പത്തികമായും മുന്നോക്കം നില്‍ക്കുതുമായ പുരുഷന്മാരായിരുന്നു. അതിലെ ഏറ്റവും പുതിയ ഇരയാണ് ഉള്ളനൂര്‍ സ്വദേശിനി. പത്രപരസ്യത്തുലൂടെയാണ് ഇയാള്‍ ശാലിനിയെ അന്വേഷിച്ച് എത്തിയത്. രണ്ടു ഫോണുകള്‍ ഉപയോഗിച്ചിരുന്ന ശാലിനി ഒരു ഫോണില്‍ നിന്ന് നാത്തുനാണെന്നും പറഞ്ഞ് വിളിക്കാറുണ്ട്.

താന്‍ ഇപ്പോള്‍ ബംഗളൂരിലാണെന്നും ഉടന്‍ ഹൈക്കോടതിയില്‍ ജോലി ലഭിക്കുമെന്നും ഉള്ളന്നൂര്‍ സ്വദേശിയെ ധരിപ്പിച്ചിരുന്നു. നേരില്‍ കാണണം എന്ന് പറഞ്ഞപ്പോള്‍ മണ്ണാറശാല ക്ഷേത്രത്തില്‍ താന്‍ തൊഴാന്‍ വരുന്നുണ്ടെന്നും അവിടെ വച്ച കാണാമെന്ന് പറഞ്ഞതായും യുവാവ് പൊലീസില്‍ പറഞ്ഞു. തനിക്ക് ബന്ധുക്കള്‍ അധികമിലെന്ന് ശാലിനി യുവാവിനോട് പറഞ്ഞതായും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം വിളയാടിശേരില്‍ ദേവി ക്ഷേത്രത്തിലെ വിവാഹത്തിനെത്തിയ ആള്‍ ശാലിനിയെ തിരിച്ചറിഞ്ഞതാണ് സംഭവം പെളിയാന്‍ കാരണമായത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments