Webdunia - Bharat's app for daily news and videos

Install App

ചെന്നൈയിൽ എത്തിയാൽ പ്രായം എന്നത് വെറും നമ്പർ, ഒടുവിലെ ഉദാഹരണം മോയിൻ അലി

Webdunia
വ്യാഴം, 22 ഏപ്രില്‍ 2021 (20:18 IST)
ഐപിഎല്ലിൽ ഏറെ കാലമായി വയസൻ പടയെന്നാണ് മഹേന്ദ്ര‌സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ എതിരാളികൾ പരിഹസിക്കാറുള്ളത്. എല്ലാത്തവണയും ഈ പരിഹാസങ്ങൾക്ക് കളിക്കളത്തിൽ മറുപടി നൽകാൻ സാധിക്കാറുണ്ടെങ്കിലും കഴിഞ്ഞ തവണ ടീം തീർത്തും നിറം മങ്ങിയിരുന്നു. എന്നാൽ ഐപിഎൽ പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് വീണ്ടും യാത്ര തുടങ്ങിയിരിക്കുകയാണ് ധോണിയുടെ വയസ്സൻ പട.
 
ഇത്തവണ ടീമിനെ മുന്നോട്ട് നയിക്കുന്നതിൽ ഏറ്റവും പ്രധാനതാരമായിരിക്കുകയാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ അവസരം ലഭിക്കാതെ കാഴ്ചക്കാരനായി ഒതുങ്ങേണ്ടിവന്ന മോയിൽ അലി അതിശയിപ്പിക്കുന്ന പ്രകടനമാണ് ചെന്നൈക്ക് വേണ്ടി കാഴ്‌ച്ചവെക്കുന്നത്.
 
ബാറ്റിംഗിൽ അലിയെ മൂന്നാമതായി ഇറക്കാനുള്ള ധോണിയുടെ തീരുമാനമാണ് ഏറെ നിർണായകമായത്. ഇംഗ്ലണ്ട് ടീമിൽ ആറും ഏഴും സ്ഥാനത്തിറങ്ങുന്ന മോയിൻ അലി നാല് ഇന്നിങ്‌സുകളില്‍ നിന്നും 133 റണ്‍സാണ് ചെന്നൈക്ക് വേണ്ടി നേടിയത്. നാല് വിക്കറ്റുകളും താരം സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments