Webdunia - Bharat's app for daily news and videos

Install App

അമ്മ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഒൻപതുകാരൻ മകൻ അറസ്റ്റിൽ

കുട്ടിയെ ജുവനൈൽ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Webdunia
വ്യാഴം, 9 മെയ് 2019 (08:15 IST)
വീട്ടിനുള്ളിൽ യുവതി വെടിയേറ്റു മരിച്ച സംഭവത്തിൽ ഒൻപതുകാരനായ മകനാണ് കുറ്റക്കാരനെന്ന് പൊലീസ്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. വീട്ടിനുള്ളിൽ തോക്കിൽ നിന്ന് വെടിയേറ്റാണ് പൗളിൻ റൻഡോൾ എന്ന യുവതി കൊല്ലപ്പെട്ടത്. മകനാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ ജുവനൈൽ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ കൗൺസിലിംഗ് അടക്കം കുട്ടിക്ക് നൽകുന്നുവെന്നാണ് വിവരം. അന്വേഷണം തുടരുന്നതിനാൽ കൊലപാതക്കത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 
 
ഒൻപതുകാരൻ കഴിഞ്ഞ വർഷം അയൽവാസിയുടെ എട്ടുവയസുകാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കത്തി കിട്ടിയാൽ കുത്തി കൊല്ലുമെന്നും എനിക്ക് നിന്റെ ജീവൻ പോകുന്നത് കാണമെന്നും നിന്റെ അമ്മ കരയുന്നത് കാണമെന്നും ഒൻപതുകാരൻ പറഞ്ഞുവെന്നാണ് വെളിപ്പെടുത്തൽ. കാരണം എന്തായാലും കൊലപാതകത്തിന്റെ ഞെട്ടലിലാണ് മിഷിഗമിലെ ഫാൻ റിവർ ടൗൺഷിപ്പ്. ദാരുണമായ സംഭവമാണ് നടന്നതെന്ന് അധികൃതരും വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments