Webdunia - Bharat's app for daily news and videos

Install App

251മരണം, 2000ത്തോളം പേര്‍ക്ക് പരുക്ക്; 17 സൈനികർക്ക് 141 വർഷം തടവ് ശിക്ഷ

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (20:06 IST)
2016ല്‍ ഉർദുഗാൻ സർക്കാരിനെ അട്ടമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 17 മുതിർന്ന സൈനിക ജനറല്‍‌മാര്‍ക്കാണ് 141 വർഷം ജീവപര്യന്തം തടവിന് വിധിച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ ജയിലിൽ നടന്ന വിചാരണയ്‌ക്ക് ഒടുവിലാണ് ശിക്ഷ വിധിച്ചത്.

2002ല്‍ വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യമായ തുര്‍ക്കിയില്‍ കഠിനമായ ശിക്ഷാവിധികളാകും സൈനിക ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുക. ഒരിക്കല്‍ പോലും പരോള്‍ അനുവദിക്കില്ല. ശക്തമായ സുരക്ഷയുള്ള സെല്ലുകളില്‍  ജീവിതകാലം മുഴുവന്‍ ഇവര്‍ക്ക് കഴിയേണ്ടി വരും.

249 പേരുടെ മരണം, 2000ത്തോളം പേരുടെ പരുക്ക്, പ്രസിഡൻറിനെ വധിക്കാൻ ശ്രമിച്ചു, സായുധ സംഘത്തെ നയിക്കൽ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. 2017ലാണ് വിചാരണ ആരംഭിച്ചത്. 224 പേരുടെ വിചാരണയാണ് നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments