Webdunia - Bharat's app for daily news and videos

Install App

കൊവിഡ് ബാധിച്ച് ഒരു വര്‍ഷംവരെ മാനസിക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 ഫെബ്രുവരി 2022 (14:17 IST)
കൊവിഡ് ബാധിച്ച് ഒരു വര്‍ഷവരെ മാനസിക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനം. ഉത്കണ്ഠ, വിഷാദരോഗം, കുറക്കക്കുറവ് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പഠന റിപ്പോര്‍ട്ട് ബുധനാഴ്ച ബിഎംജെയില്‍ പ്രസിദ്ധീകരിച്ചു. കൊവിഡിനെ അതിജീവിച്ചവര്‍ക്ക് മാനസിക ആരോഗ്യസംരക്ഷണത്തിന് മുന്‍ഗണന കൊടുക്കണമെന്നും പഠനത്തില്‍ പറയുന്നു. ഇതുവരെയും ലോകത്ത് 403 മില്യണ്‍ പേരെയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. അമേരിക്കയില്‍ മാത്രം 77മില്യണ്‍ പേര്‍ കൊവിഡ് ബാധിതരായി. 
 
അതേസമയം 14.8 മില്യണ്‍ പേര്‍ക്ക് ലോകത്ത് പുതിയതായി മാനസിക രോഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2.8 മില്യണ്‍ പേരും അമേരിക്കയിലാണ്. പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയ സിയാദ് അല്‍ അലിയ പറയുന്നത് ഈ കണക്കുകള്‍ പൂര്‍ണമല്ലെന്നാണ്. കാരണം മാനസിക പ്രശ്‌നങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്നവര്‍ സമൂഹത്തില്‍ കൂടുതലാണ്. ഇവരുടെ കണക്ക് ലഭ്യമല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംവിധായകനെയല്ല സിനിമ ഹിറ്റാക്കിയവന്മാരെ വേണം കുറ്റം പറയാൻ, അനിമൽ സിനിമയിൽ പ്രതികരിച്ച് ഖുശ്ബു

കാത്തിരിപ്പ് വെറുതെ ആവില്ല,വിക്രമിന്റെ 'തങ്കലാന്‍' വിശേഷങ്ങള്‍

'ഏറ്റവും പ്രിയപ്പെട്ട' മമ്മൂക്ക; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത

നടന്‍ ടൊവിനോ തോമസിന്റെ പാചകക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; ഹൃദയം തകര്‍ന്ന് താരം !

യുപിയില്‍ ശൈത്യതരംഗം: ലക്‌നൗവില്‍ ഈമാസം ആറുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ നല്‍കാം

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ നിങ്ങളുടെ അശ്രദ്ധ മതി ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അജിനോ മോട്ടോ വിഷമൊന്നും അല്ല ! തെറ്റിദ്ധാരണ മാറ്റൂ

World Hearing Day 2024: ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments