Webdunia - Bharat's app for daily news and videos

Install App

ഞാൻ സ്നേഹിച്ചവർ തന്നെ എന്നെ കുറ്റക്കരനാക്കി, തുറന്നുപറഞ്ഞ് ദിലിപ്

Webdunia
ശനി, 28 ഡിസം‌ബര്‍ 2019 (16:16 IST)
നടി അക്രമിക്കപ്പെട്ട കേസിന് ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും തിരിച്ചറുവുകളെ കുറിച്ചും തുറന്നു പറയുകയാണ് ദിലീപ്. കേസ് വന്നതുകണ്ണ്ടാന് പലരുടെയും യഥാർത്ഥ മുഖം കാണാൻ സാധിഛും. കേസിൽ സത്യം ജയിക്കും എന്നാണ് പ്രതീക്ഷ. എന്നെ വളരെയധികം സ്‌നേഹിക്കുകയും ഞാന്‍ ബഹുമാനിക്കുകയും ചെയ്തവരാണ് നടി ആക്രമിക്കപ്പെട്ട കേസ് വന്നപ്പോള്‍ എനിക്കെതിരെ തിരിഞ്ഞത്. 
 
പലരും എന്റെ കരിയര്‍ ഇല്ലാതാക്കണമെന്നും, എന്നെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്നും വരെ പറഞ്ഞു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സംഘടനയില്‍ പറഞ്ഞവരെ പോലും അവര്‍ വെറുതെ വിട്ടില്ല. യഥാര്‍ത്ഥത്തില്‍ എന്നെ സ്‌നേഹിക്കുന്നവര്‍ ആരാണ് കേസ് വന്നപ്പോള്‍ വ്യക്തമായി. അമ്മയിലെ രാജിയെ കുറിച്ച് കുറേ വിവാദങ്ങള്‍ വന്നിരുന്നു. യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഞാന്‍  രാജിവെക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. 
 
മോഹന്‍ലാലുമായി എനിക്ക് നല്ല അടുപ്പമാണ് ഉള്ളത്. അദ്ദേഹത്തിന് എന്തിനാണ് എന്നെ പുറത്താക്കേണ്ടതെന്നും അറിയില്ലായിരുന്നു. ഒടുവില്‍ അമ്മ സംഘടനയല്ല എന്നെ പുറത്താക്കിയത്. ഞാന്‍ രാജിവെക്കുകയാണെന്ന് ലാലേട്ടനെ  അറിയിക്കുകയായിരുന്നു. അതുപ്രകാരമാണ് മാധ്യമങ്ങളെ രാജി അറിയിച്ചത്. ദിലീപ് പറഞ്ഞു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments